സോഷ്യൽ മീഡിയയിലും വെബ് സീരീസുകളിലും അവൾ ഉണ്ടാക്കി വെച്ചിരിക്കുന്ന ഓളം ചെറുതല്ല.
ഇന്ന് കരുതി അത്ര വലിയ സെറ്റപ്പും അല്ല.
ഞാൻ സാധാരണ റേറ്റിനു പുറമെ അമ്പതിനായിരം അതികം ചോദിച്ചു മെസ്സേജ് വിട്ടു. സത്യം പറഞ്ഞാൽ ഇതുപോലുള്ള കേസ് എടുക്കാൻ താല്പര്യം ഇല്ലാതെയാണ്.
പക്ഷെ രശ്മിക്ക് എന്റെ ഓഫർ സമ്മതമായിരുന്നു.. പിന്നീട് മറ്റു വഴികൾ. ഇല്ലാതെ ഞാൻ വരാമെന്നു സമ്മതിച്ചു..
സ്റ്റുഡിയോയിലെ ലൈറ്റുകൾ ഓഫ് ചെയ്ത് ഞാൻ പുറത്തിറങ്ങി. .
എറണാകുളത്തെ ആ പ്രമുഖ റിസോർട്ടിലേക്ക് വണ്ടി ഓടിക്കുമ്പോൾ എന്റെ ചിന്തകൾ രശ്മിയെക്കുറിച്ചായിരുന്നു. അവൾ ഒരു പോൺ സ്റ്റാർ ആയിരിക്കാം, പക്ഷേ എന്റെ ലെൻസിനു മുന്നിൽ അവൾ എങ്ങനെയായിരിക്കും?
ക്യാമറയ്ക്ക് മുന്നിൽ തുണിയുടുക്കാതെ നിൽക്കുന്നത് അവൾക്ക് പുത്തരിയല്ല, പക്ഷേ എന്റെ ഫ്രെയിമുകളിൽ അവൾക്ക് നൽകാൻ കഴിയുന്ന ആ വശ്യത… അത് എനിക്ക് കണ്ടെത്തണം.
റിസോർട്ടിലെത്തി റിസപ്ഷനിൽ ചെക്ക്-ഇൻ ചെയ്ത് ഞാൻ എന്റെ റൂമിലേക്ക് നടന്നു. നാളെ രാവിലെയാണ് ഷൂട്ട്. ലഗേജ് ഒതുക്കി വെച്ച് ഒരു സിഗരറ്റ് കത്തിച്ച് ഞാൻ ബാൽക്കണിയിലേക്ക് ഇറങ്ങി. കായലിൽ നിന്നുള്ള തണുത്ത കാറ്റ് മുഖത്തടിച്ചു.
”രശ്മി നായർ… ആ പേരിൽ തന്നെ ഒരു പ്രത്യേക കടുപ്പമുണ്ട്,” ഞാൻ പുക പുറത്തേക്ക് വിട്ടുകൊണ്ട് മന്ത്രിച്ചു.
രാത്രി എട്ടു മണിയോടെ എന്റെ ഫോൺ വീണ്ടും മുഴങ്ങി. അപ്പുറത്ത് രശ്മിയുടെ അസിസ്റ്റന്റാണ്.
”സാർ, രശ്മി മാഡം എത്തിയിട്ടുണ്ട്. മാഡത്തിന് സാറിനെ ഒന്ന് കണ്ട് നാളത്തെ തീമിനെക്കുറിച്ച് സംസാരിക്കണം എന്ന് പറഞ്ഞു. ഇപ്പോൾ ഫ്രീ ആണോ?”