പരസ്യമായി ശരീരം വിക്കുന്നവളുടെ മുന്നിൽ പതറാൻ എനിക്കാവില്ല. എനിക്ക് വേണ്ടത് കല്ലുവിനെപ്പോലെ, ഉള്ള കിളുന്ത് ചരക്കുകളെ ആണ്…സ്റ്റിയറിംഗിൽ താളം പിടിച്ചു കൊണ്ട് ഞാൻ ഹൈവേയിലേക്ക് വണ്ടി കയറ്റി. തൃശൂരിലേക്കുള്ള യാത്രയിൽ എന്റെ മനസ്സ് വീണ്ടും ശാന്തമായിരുന്നു. വരാനിരിക്കുന്ന പുതിയ ഇരകളെക്കുറിച്ചും പുതിയ ഫ്രെയിമുകളെക്കുറിച്ചും ചിന്തിച്ചു കൊണ്ട് ഞാൻ വേഗത കൂട്ടി.
എറണാകുളത്തിന്റെ തിരക്കുകളിൽ നിന്നും തൃശൂരിലെ എന്റെ തട്ടകത്തിലേക്ക് വണ്ടി പായിക്കുമ്പോൾ മനസ്സ് നിറയെ രശ്മി നായരുടെ ആ വന്യമായ ഷോട്ടുകളായിരുന്നു. എന്നാൽ, വിധിക്ക് മറ്റ് ചില പ്ലാനുകൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഹൈവേയിലെ തിരക്കുകൾക്കിടയിൽ പകുതി ദൂരം പിന്നിട്ടപ്പോൾ എന്റെ എസ്‌യുവിയുടെ ബോണറ്റിൽ നിന്ന് ഒരു ചെറിയ പുക ഉയർന്നു. പിന്നെ ഒരു വലിയ ഞരക്കത്തോടെ വണ്ടി നിശ്ചലമായി.
”ശേ… ഇതിപ്പോൾ ഈ സമയത്ത് തന്നെ വേണമായിരുന്നോ!”
സ്റ്റിയറിംഗിൽ കൈ ചുരുട്ടി ഇടിച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി.
കുറച്ചു ദൂരെ കണ്ട ഒരു വർക്ക്‌ഷോപ്പിൽ നിന്നും ആളെ വരുത്തി നോക്കിച്ചപ്പോൾ പണി പാളിയെന്ന് മനസ്സിലായി.
“സാർ, റേഡിയേറ്ററിന് നല്ല പണിയുണ്ട്. സാധനം നാളെ രാവിലെ പാർട്സ് കട തുറന്നാലേ കിട്ടൂ. പണി തീർന്ന് കൈയ്യിൽ കിട്ടാൻ നാളെ വൈകുന്നേരം ആകും.”
മണി കൂടെയില്ലാത്തതിന്റെ കുറവ് അപ്പോഴാണ് ഞാൻ ശരിക്കും അറിഞ്ഞത്. അവൻ ഉണ്ടെങ്കിൽ ഈ വണ്ടിയുടെ കാര്യം നോക്കി ഇവിടെ നിന്നേനെ. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് കാർ വർക്ക്‌ഷോപ്പിൽ ഏൽപ്പിച്ചു. എന്റെ വിലപിടിപ്പുള്ള ക്യാമറ ബാഗും ലാപ്ടോപ്പും തോളിലിട്ട് ഞാൻ അടുത്തുള്ള ഒരു മാന്യമായ ഹോട്ടലിൽ റൂം എടുത്തു.