സ്മിത അടിപാവാടയുടെ നാട മുറുക്കുന്നതിനിടയിൽ ചേച്ചിയെ നോക്കി , വാസുകിയും ഞാനും പെരുമാറിയതിന്റെ ക്ഷീണത്തിൽ കണ്ണുകൾ പാതികൂമ്പി എന്നെ പറ്റിച്ചേർന്നിരുന്ന ചേച്ചി അത് കേട്ടു ചെറുതായി ചിരിച്ചു
”സ്മിതേ നാണക്കേട് , അഞ്ചും ആറും പേരെയൊക്കെ ഒറ്റയ്ക്ക് തോൽപ്പിച്ചു കിടത്തിയ പെണ്ണാ നീ മറക്കരുത്..”
”അത് മൂന്നാലു കൊല്ലം മുന്നല്ലേ വാസുകി ,പ്രായം കൂടി പിന്നെ ഇരുപത്തിനാലു മണിക്കൂറും കഴച്ചു ഒലിപ്പിച്ചു നടന്നതിന് ഒരു പാട് അനുഭവിച്ചില്ലേ..എനിക്കിനി സാധാരണ പെണ്ണായി ഇടയ്ക്കിങ്ങനെ ഒന്ന് കിട്ടിയാൽ മതി..”
”ഹ ഹ കൊള്ളാമല്ലോ , ഇനി പോകുമ്പോൾ നിന്നെ കൂടി കൊണ്ട് പോകാമെന്നു കരുതി നിന്നപ്പോ…”
”അയ്യോ എങ്ങോട്ടുമില്ല , അവനെന്നെ കൊന്നില്ലെങ്കിൽ ശിക്ഷ കഴിഞ്ഞു കുറച്ചു കാലം ഇവരുടെ കൂടെ കഴിയണമെന്ന ഒരാഗ്രഹമേ ഇപ്പോഴുള്ളൂ… ”
”നടക്കട്ടെ ,അർജുൻ അപ്പൊ ഞാൻ പോയ് വരാം……”
”ചേച്ചി നമുക്കും പോയാലോ ,,”
”അത് നല്ല കഥ ,പിന്നെ ഫുഡ് വാങ്ങിച്ചത് ഞാൻ ഒറ്റയ്ക്ക് കഴിക്കണോ ?..”
സ്മിത വേഗം പോയി പാക്കെറ്റിൽ നിന്ന് പൊറോട്ടയും ചിക്കനും എടുത്തു നിരത്തി ,ഫുഡൊക്കെ കഴിച്ചു തിരികെ നടക്കുമ്പോൾ പോരാൻ നേരം സ്മിത കെട്ടിപ്പിടിച്ചു പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ ,
”മോനെ ഒരിക്കലും നടക്കില്ലെന്നു കരുതിയ സ്വപ്നമാണ് നീ ഇന്നെനിക്ക് സാധിച്ചു തന്നത്.മരിക്കുവോളം മറക്കില്ല ,ഒരു തവണ കൂടി…..ഒറ്റ തവണ നമുക്ക് മാത്രമായി .. ഞാനാ സ്വപ്നം കണ്ടോട്ടെ മോനെ…
ഈ സ്ത്രീകൾ എന്നോട് എന്താണിങ്ങനെ… ഒന്ന് കഴിയുമ്പോൾ ഒന്നായി എന്നിലേക്ക് ……പ്രായത്തിന്റെയാണോ എന്തോ ……..
ഏതായാലും ഒന്നുറപ്പ് ….നിയന്ത്രിച്ചു നിന്നില്ലെങ്കിൽ കുഴപ്പങ്ങളിൽ നിന്ന് മോചനമുണ്ടാകില്ല ..പക്ഷെ എത്രയൊക്കെ വേണ്ടെന്നു വിചാരിച്ചാലും മനസിനെ പിടിച്ചു നിർത്താനാകുന്നില്ല …എന്തായാലും ജാതകമൊന്നു തപ്പിയെടുത്തു നോക്കണം.അതിലെന്തോ ഉണ്ടെന്നല്ലേ അന്ന് വല്യമ്മ പറഞ്ഞത്.. ചേച്ചി വേച്ചു വേച്ചാണ് നടക്കുന്നത് ഒരു കൈകൊണ്ടു താങ്ങി ചേർത്ത് പിടിച്ചു വല്യമ്മയുടെ വീട്ടിലേക്ക് നടന്നു …
ഭാഗ്യത്തിന് വീട്ടിൽ ആരുമുണ്ടായിരുന്നില്ല ,എല്ലാവരും ഉച്ച ഭക്ഷണത്തിനു തറവാട്ടിലേക്ക് പോയെന്നു തോന്നുന്നു ,..
”അർജുൻ ,…”
ചേച്ചിയെ കിടക്കയിൽ കിടത്തി തിരിയുമ്പോൾ അവരെന്റെ കയ്യിൽ പിടിച്ചു..
”എന്താ ചേച്ചി.”
”മോനെ എന്നോട് വെറുപ്പുണ്ടോ ,”’
”എന്തിനു ,എന്‍റെ ചേച്ചിയമ്മയല്ലേ ? ”
”നിനക്ക് മാത്രമെന്ന് ഉറപ്പു തന്നിട്ട് സ്മിതയുമായും ,വാസുകിയുമായും ഞാൻ.”
”അതെന്റെ ചേച്ചിയമ്മയുടെ ഇഷ്ടമല്ലേ ,…”
”എന്നാലും ഇനി ഉണ്ടാവൂല്ലെടാ സത്യം…”