പാട്ടിന്റെ ഒടുവിൽ സിദ്ധാർത്ഥ് അവളെ കൈകളിൽ കോരിയെടുത്ത് സ്റ്റേജിന്റെ നടുവിൽ നിൽക്കുമ്പോൾ, ആയിരക്കണക്കിന് ആളുകളുടെ കയ്യടികൾക്കിടയിൽ ഞാൻ തളർന്നിരിക്കുകയായിരുന്നു. അവളുടെ ആ നൃത്തം വെറുമൊരു പ്രകടനമായിരുന്നില്ല, അതൊരു കാമത്തിന്റെ ഉത്സവമായി എനിക്ക് തോന്നി. ഇതിലും വലിയ എന്ത് പ്രകടനമാണ് ഇനി വരാനിരിക്കുന്നത് എന്ന് ഞാൻ ആകുലതയോടെ ഓർത്തു.
അച്ചുവിന്റെ ആ മാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഇനിയുള്ള ഭാഗം ഇതിലും തീവ്രമാകുമോ എന്ന ചിന്തയിൽ ഞാൻ സ്റ്റേജിലേക്ക് തന്നെ കണ്ണുനട്ടിരുന്നു.
സിദ്ധാർത്ഥ് വിയർത്തു കുളിച്ച ശരീരവുമായി സ്റ്റേജിന്റെ അന്ധകാരത്തിലേക്ക് മറഞ്ഞതും പശ്ചാത്തല സംഗീതം പെട്ടെന്ന് മാറിമറിഞ്ഞു. ‘വസീകര’യുടെ ആ മെല്ലെയുള്ള താളം പോയി, പകരം ഞരമ്പുകളിൽ ചോര തിളപ്പിക്കുന്ന വന്യമായ താളത്തോടെ ‘കട്ടിപ്പുടി കട്ടിപ്പുടിടാ’ എന്ന ആവേശം നിറക്കുന്ന തമിഴ് ഗാനം മുഴങ്ങി.
സ്റ്റേജിലെ വെളിച്ചം ചുവപ്പും നീലയുമായി മാറിമറിഞ്ഞു. ആവേശത്തിന്റെ കൊടുമുടിയിലേക്ക് കാണികൾ ആർപ്പുവിളിച്ചു.
ഇരുട്ടിൽ നിന്നും ഒരു കരിനാഗം പോലെ സൽമാൻ സ്റ്റേജിലേക്ക് കുതിച്ചെത്തി. കറുത്തിരുണ്ട അവന്റെ കരുത്തുറ്റ ശരീരം ടോപ്പ്‌ലെസ്സ് ആയതുകൊണ്ട് വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. അച്ചു ഒരു കാമഭ്രാന്തിയെപ്പോലെ സൽമാന്റെ അടുത്തേക്ക് ഓടിയടുത്തു.
അവളുടെ മുഖത്തെ ഭാവം പാടെ മാറിയിരുന്നു. ലജ്ജയോ ഭയമോ ഇല്ലാത്ത, കാമത്തിന്റെ പാരമ്യതയിൽ നിൽക്കുന്ന ഒരു വെടിയെപ്പോലെ അവൾ അവന്റെ നെഞ്ചിലേക്ക് പടർന്നു കയറി.