നോട്ടം വെച്ച ഒന്നിനെയും ഞാൻ ഒഴിവാക്കിയിട്ടില്ല, ഒന്നുകിൽ ദൈവം തമ്പുരാനായിട്ടു മുന്നിൽ കൊണ്ട് വന്നു തരും, അല്ലാത്തവൾമാരെ അവരുടെ ഭർത്താക്കന്മാരെ കള്ളക്കേസിൽ കുടുക്കിയും, അല്ലെങ്കിൽ മറ്റെന്തെങ്കിലും ട്രാപ്പിൽ പെടുത്തിയും അങ്ങനെ എത്രയെണ്ണത്തിനെ,,,
അയാളുടെ സംസാരം ആസ്വദിച്ചു കേട്ടുകൊണ്ട് അയ്യർ സാർ മദ്യം നുകർന്നു കൊണ്ടിരിക്കുന്നു, പക്ഷെ ആ മീശക്കാരൻ്റെ നൊട്ടം പോയത്, താൻ ഇത്രയൊക്കെ പറഞ്ഞിട്ടും, യാതൊരു പ്രതികരണവും ഇല്ലാതെ തലയും കുമ്പിട്ടു എന്തോ കാര്യമായി ചിന്തിക്കുന്ന ആ മൂന്നാമനിലേക്കു ആയിരുന്നു.
ആ മീശക്കാരൻ്റെ നൊട്ടം പിന്തുടർന്ന എൻ്റെ കണ്ണുകളും, വർധക്യത്തിൻറ്റെ നര തളിർത്തു തുടങ്ങിയ ആ അപരിചിതന്റ്റെ നേർക്കു നീങ്ങി!!
ശരീരം കൊണ്ടും ശാരീരം കൊണ്ടും നമ്മളെ വിട്ടുപോയ സുഖുമാരാൻ എന്ന നടനെ അനുസ്മരിപ്പിക്കുന്ന ആ മീശക്കാരൻ, ആ മൂന്നാമനോടായി ചോദിച്ചു: “അല്ല സാമി,, സാമി എന്താ ഇത്ര കുലങ്കുഷമായി ചിന്തിക്കുന്നേ?? പഴയ വല്ല കേസ് ഫയലും ഓർത്തെടുക്കയാണോ?? (ആ,,ഹാ,,ഹ്,,) ആ ചിരിയിൽ അയ്യർ സാറും ഒരു സപ്പോർട്ടിങ് റോൾ കൊടുത്തു!!
അവർ രണ്ടുപേരുടെയും പൊട്ടിച്ചിരി കേട്ടതും, സാമി മെല്ലെ മുഘമുയർത്തി,,, പക്ഷെ അപ്പോഴും അയാളുടെ മുഖത്തു നല്ല ഗൗരവമായിരുന്നു!!
സാമി പറഞ്ഞു തുടങ്ങി: കേസ് ഫയലും, നമ്പറും ഒന്നുമല്ല,, ഞാൻ ഒരു പേര് ഓർത്തെടുക്കയായിരുന്നു,, ഷഹാനയോ, ശബാനയോ അങ്ങനെയെന്തോ ആയിരുന്നു അവളുടെ പേര്,, ആഹ്,, അവളുടെ ബാപ്പയെ ചിലപ്പോൾ അയ്യർ സാർ അറിയും,, നമ്മുടെ അഹമ്മദ് ഹാജി,,