“ ഞാൻ നിൽക്കാം മോളേ… പക്ഷേ… മഹി… ?”..
ഒന്നിനുമല്ലെങ്കിലും ഈ നെയ്യലുവകളെ കാണുകയെങ്കിലും ചെയ്യാലോന്നോർത്ത് പിള്ള പറഞ്ഞു.. പക്ഷേ മഹി.. അവന് തന്നെ കണ്ടൂട..
“ അവന്റെ കാര്യം വിട് ചേട്ടാ.. അത് ഞങ്ങള് നോക്കിക്കോളാം… ചേട്ടൻ ഇന്ന് തന്നെ ഇവിടെ നിൽക്കാൻ ഒരുങ്ങി വാ…”..
“ ഞാൻ…രണ്ട് ദിവസം കഴിഞ്ഞ് വന്നാ പോരേമോളേ… ?”..
“ഉം… അത് മതി…. “..
പിള്ളക്ക് പോകാൻ മനസില്ലായിരുന്നു.. രണ്ട് അപ്സരസുകൾക്കൊപ്പം ഇരിക്കാൻ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യമാണ്..
നേരത്തെ വിളിച്ച ഓട്ടോകാരനോട് തന്നെ വരാൻ പറഞ്ഞ് പിള്ള രഹസ്യമായി വീട്ടിലേക്ക് പോയി..
“അയാളെക്കൊണ്ടിത് പറ്റോ ചേച്ചീ… ?”..
നീതൂന് സംശയം..
“പറ്റും നീതൂ… ഞാൻ കേട്ടിടത്തോളം അഛനെക്കാൾ ഭീകരനാ ഇയാൾ… ഇയാളെന്തും ചെയ്യും…”..
“എനിക്ക് തോന്നുന്നില്ല…”.
“നമുക്ക് ചെയ്യിക്കാടീ… നമ്മള് പറഞ്ഞാ അയാളെന്തും ചെയ്യും… നീ കണ്ടോ… “..
എന്തിനെന്നറിയാതെ പാന്റിയിലേക്ക് നനവ് പടരുന്നത് സ്മിതയറിഞ്ഞു..
“ഇനി അയാളെ ഇവിടെ താമസിപ്പിച്ചാ മഹിയെന്ത് പറയും… ?..
അവനിയാളെ കണ്ണെടുത്താ കണ്ടുകൂടാ..”..
“അതൊക്കെ നമുക്ക് പറഞ്ഞ് ശരിയാക്കാം…നമുക്കിപ്പോ എന്തായാലും ഒരാണിന്റെ കാവല് വേണം… ഇതാവുമ്പോ നമുക്കറിയാവുന്ന ആളാണല്ലോ…”..
“ശരിയാ… ഒരാങ്ങളയുള്ളത് തല തിരിഞ്ഞവനായിപ്പോയില്ലേ…”..