“ ഞാൻ കടയിലാ.. തിരക്കൊന്നുമില്ല..
നീ പറഞ്ഞോടീ… “
“ അത്… എന്നോട് പറഞ്ഞ കാര്യമില്ലേ.. സീതച്ചേച്ചിയുടെ… ?
അത് ഏകദേശം ശരിയായിട്ടുണ്ട്..പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്…”
“ എന്താടീ മോളേ… ചെറിയൊരു പ്രശ്നം..?
എന്ത് പ്രശ്നമുണ്ടെങ്കിലും അതെല്ലാം നമുക്ക് പരിഹരിക്കാടീ..”
“ ഇതങ്ങിനെയല്ല… ചേച്ചിക്ക് സമ്മതമാ.. പക്ഷേ… രാജേട്ടന്റ അറിവോടെ മാത്രമേ ചേച്ചി സമ്മതിക്കൂന്ന്..
രാജേട്ടനോട് ചേച്ചിയെല്ലാം സംസാരിച്ച് റെഡിയാക്കിക്കോളാന്ന്…”
അപ്പുറത്ത് കുറച്ച് നേരം മിണ്ടാട്ടമില്ല..
“ഹലോ.. പോയോ….”!?
“ പോയിട്ടൊന്നുമില്ലെടീ..ഞാനൊന്ന് ചിന്തിച്ചതാ… അവർക്ക് രണ്ട് പേർക്കും പ്രശ്നമില്ലെങ്കിൽ പിന്നെ എനിക്കെന്താ ?
എനിക്ക് കുഴപ്പമൊന്നുമില്ല..
പിന്നെ, മോളേ … ഞാനാണ് ആളെന്ന് നീ പറഞ്ഞോ… ?”
“ ഇത് വരെ പറഞ്ഞിട്ടില്ല..എല്ലാം ശരിയായിട്ട് പറയാമെന്ന് വെച്ചു.
ഇന്ന് വൈകീട്ട് ഞാൻ ചേച്ചിയെ കാണും..അപ്പോ പറഞ്ഞാലോ… ?’”
“” നീയെന്താ വേണ്ടതെന്ന് വെച്ചാ ചെയ്തോടീ..എല്ലാം നീതന്നെയല്ലേ പറഞ്ഞേ.. ഇതും നീ തന്നെ പറഞ്ഞോ.. നീയെന്റെ പൊന്നല്ലേടീ..’”
“” അയ്യടാ.. സോപ്പൊന്നും വേണ്ട.. ഞാൻ പറഞ്ഞ സാധനം റെഡിയല്ലേ..?”
“ അതൊക്കെ എപ്പഴേ റെഡി.. കാര്യം നടന്നാൽ അന്നത് തന്നിരിക്കും… “
“ ഉം… ശരി… പൊന്നുമോൻ റെഡിയായിട്ടിരുന്നോ..
പിന്നേയ്… ഇന്ന്… രാത്രി… വരുമോ.?”
“ ഇന്നില്ലെങ്കിൽ പിന്നെ എന്നാടീ..? എന്റെ മോൾഒരുങ്ങിയിരുന്നോ… കുറ്റിരോമമുണ്ടെങ്കിൽ എല്ലാം വടിച്ച് മിനുക്കിയിരുന്നോ.. ഇന്ന് ഞാനതിൽ നിന്ന് നാവെടുക്കില്ല.. എനിക്ക് സന്തോഷത്തിന്റെ ദിവസമാണിന്ന്..”