അതുകൊണ്ടു കൂടുതൽ
കാത്തിരിപ്പിക്കാതെ ഞാൻ ഫോണെടുത്തു…
“”…എന്റെ സ്റ്റെത്തും കോട്ടുമെവിടെടാ…??”””” ഫോണെടുത്തതും ഫുൾ കലിപ്പിലവൾടെ ചോദ്യം…
എന്നാലാ കലിപ്പ് എനിയ്ക്കൊട്ടുമിഷ്ടപ്പെടാത്തതുകൊണ്ട് തിരിച്ചൊന്നുംമിണ്ടാതെ ഞാനാ കോളങ്ങ്ട് കട്ടുചെയ്തു…
പക്ഷേയവളു നിർത്താണ്ടു വിളിയ്ക്കാന്തുടങ്ങിയപ്പോൾ
മൈരത്തിയിന്ന് കോട്ടുംകൊണ്ടേ മലക്കൂന്നൊരു തോന്നൽ…
കുറേനേരം കഴിഞ്ഞിട്ടും വിളിയ്ക്കൊരു കുറവുമില്ല…
ഒരുമാതിരി പിടിച്ചോണ്ടുപോയ്
കോൾസെന്ററിലിരുത്തിയ പോലെ…
അപ്പോഴാണ് അടുത്തിരുന്നൊരുത്തൻ മീനാക്ഷി വിളിച്ചു മരിയ്ക്കുന്നതെങ്ങനെയോ
കണ്ടുപിടിച്ചത്…
അതോടെ തൊടങ്ങി,
“”…എന്താടാ… കാണാണ്ടിരിയ്ക്കാൻ പറ്റുന്നില്ലേ…??”””_ ന്നുംചോദിച്ച്…
കേട്ടതുമെനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നതാണ്…
പക്ഷേ ഒന്നുമ്പറയാൻ പറ്റിയില്ല…
അതിനുമുന്നേ എന്തോ തപ്പിവന്ന മഹേഷ്, ബാഗിൽക്കിടന്ന അവളുടെയാ കോട്ടുംകോപ്പും
കണ്ടുപോയിരുന്നു…
പിന്നെനിയ്ക്കൊന്നും പറയേണ്ടിവന്നില്ല…
എല്ലാം അവന്മാരു പറഞ്ഞു:
“”…ഓരോരുത്തന്മാരു കാമുകീടെ സ്മരണയ്ക്കു പൂശുങ്കഴിഞ്ഞു പോരുമ്പോളവൾടെ നിക്കറൂരിക്കൊണ്ടു
പോരാറുണ്ട്… ഇവിടൊരുത്തൻ ദേ ടാ അവൾടെ കോട്ടൂരിക്കൊണ്ടു
പോന്നേക്കുന്നു..!!”””_ ന്നും പറഞ്ഞാനാറി തൊടങ്ങീതിനെ ഏറ്റുപിടിച്ചുകൊണ്ടവന്മാരുടെ ഊമ്പിയ ചിരിയും കൂടിയായപ്പോൾ ഞാനെയറിലായി…
പറഞ്ഞുപറഞ്ഞ് ഇന്നലെ നേരത്തേപോയതും അവളെ കാണാണ്ടിരിയ്ക്കാൻ പറ്റാത്തോണ്ടാണെന്നുകൂടി
പറഞ്ഞവന്മാരങ്ങു തർക്കിച്ചപ്പോൾ ശ്രീയ്ക്കുമൊരു സംശയമുള്ളപോലെ…