അതിനിടയിലവള്മാര് എന്തൊക്കെയോ വെച്ചെന്നെ എറിയുന്നുമൊക്കെയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തിരിഞ്ഞോടവേ ഷൂസിന്റെ ലെയ്സഴിയുകയും, അതിൽചവിട്ടി തെറിച്ച് സ്റ്റെപ്പിൽ തലയിടിച്ചു വീണ് താഴേയ്ക്കുതന്നെ ഞാൻ നിരങ്ങിയിറങ്ങിയതുമെല്ലാം ക്ഷണനേരത്തിനുള്ളിൽ കഴിഞ്ഞിരുന്നു…
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്നേ കൈവാക്കിന് കിട്ടിയ സന്തോഷത്തിൽ അവളുമാരെന്നെ പാമ്പിനെ തല്ലുമ്പോലെ വളഞ്ഞിട്ട് തല്ലി…
സ്റ്റെപ്പിൽ തലയിടിച്ച മരവിപ്പിനിടയിലും അവളുമാരുടെ കൈക്കരുത്ത് ഞാൻ ശെരിയ്ക്കുമറിയുന്നുണ്ടായിരുന്നു…
ഡോക്ടർസ് ആയതുകൊണ്ടാവണം ഒറ്റ എല്ലിനോ ഞരമ്പിനോ വേർതിരിവില്ലാതെ എല്ലായിടത്തും കിട്ടി…
അതിനിടയിലേതോ നായിന്റെമോൾ എന്റെ മണികണ്ഠസ്വാമിയ്ക്കിട്ടു തന്ന ചവിട്ടിൽ അലറിക്കരഞ്ഞുകൊണ്ട് ബോധം മറയുമ്പോൾ പുറത്തുനിന്നും ശ്രീയുടെ വിസിലടി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു…
നേരം കുറേക്കഴിഞ്ഞാണ് ബോധംവീണത്, അതുമാരോ മുഖത്തു വെള്ളം കോരിയൊഴിച്ചപ്പോൾ…
ഉറക്കത്തിന്റെ ഇടയ്ക്കാരാടാ മുഖത്തു വെള്ളമൊഴിച്ചതെന്നാണ് ആദ്യം ചോദിക്കാൻ തുടങ്ങിയത്…
പക്ഷേ, കണ്ണു തുറന്നപ്പോൾ ഞാനേതോ അമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു തോന്നി, ചുറ്റും നല്ല വെളിച്ചവും എനിയ്ക്കുചുറ്റും പൊലീസുകാരുൾപ്പടെ ഒരു യുദ്ധതിനുള്ള ആളും…
എനിയ്ക്കാണെങ്കിൽ ഒരു പൂറും മനസ്സിലാവുന്നുമില്ല…
ഞാനിതേതമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു ചിന്തിച്ചപ്പോഴും എനിയ്ക്ക് കിളി വന്നിരുന്നില്ല, പക്ഷേ ശരീരമാസകലം വേദനിയ്ക്കുന്നുണ്ട്…