അതുകൊണ്ടായിരിയ്ക്കണം വായിൽനിന്നും ചാടിപ്പോയ വാക്കുകളെ അന്നെനിയ്ക്കു സെൻസർചെയ്യാൻ കഴിയാതെവന്നതും…
“”…ഇപ്പെന്താടീ മുണ്ടാട്ടം മുട്ടിയോ..?? ഞാനെന്തിനാ വന്നേന്ന് നിനക്കറിയണ്ടേ..?? അറിയണ്ടേടീ പന്ന…”””_ വീണ്ടും വായിലേയ്ക്കിരച്ചുവന്ന തെറി കടിച്ചുപിടിച്ചൊതുക്കിയ ഞാൻ;
“”…ആടീ… നിന്നെക്കാണാന്തന്നെയാ വന്നേ… എനിയ്ക്കു നിന്നോടു മുടിഞ്ഞപ്രേമാ… പ്രേമാന്നു പറഞ്ഞാലുണ്ടല്ലോ, മുടിഞ്ഞപ്രേമം… അതിപ്പൊനിന്റെ സൗന്ദര്യം കണ്ടിട്ടൊന്നുവല്ല… ഞാനെന്തായാലും അഞ്ചാറു ലൈനുംപൊട്ടി മൂഞ്ചിത്തെറ്റി നിയ്ക്കുവാ… അപ്പോപ്പിന്നെ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങാനും, സിനിമയ്ക്കൊക്കെ പോകുമ്പോ ഒന്ന് തൊട്ടുംപിടിച്ചുമിരിയ്ക്കാനും പറ്റ്യൊരു പീസ് വേണ്ടേടീ..?? ഇനീപ്പൊരുത്തിയെ സെറ്റാക്കിയെടുക്കാനൊക്കെ കുറച്ചു പാടാ… ഇതാവുമ്പോ നീയും ഫ്രീ, ഞാനും ഫ്രീ… എനിയ്ക്കുനിന്നോടു മുടിഞ്ഞപ്രേമവാന്ന് നിനക്കാണേ അറിയുവേംചെയ്യാം… അപ്പോപ്പിന്നെ സംഗതി എളുപ്പായില്ല്യേടീ..?? അതുകൊണ്ട് നീ മതി… നീയാകുമ്പോ എനിയ്ക്കു കേറിയൊന്നു പണിഞ്ഞുവിട്ടാലും വല്യപ്രശ്നമില്ല… അബോഷൻ ചെയ്യാനൊക്കെ നിനക്കുതന്നറിയാല്ലോ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും, എന്റെ സംസ്കാരസമ്പന്നതയ്ക്കു മുന്നിൽ എന്തുപറയണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കാനേ മീനാക്ഷിയ്ക്കായുള്ളൂ…
പിന്നെ മുന്നിൽനിന്ന അവളേയുംതള്ളിമാറ്റി നിലത്തുകിടന്ന ബാറ്റുമെടുത്ത് വെയ്റ്റിങ്ഷെഡ്ഡിന്റെ പുറത്തേയ്ക്കിറങ്ങിയ ഞാനൊന്നു തിരിഞ്ഞു;