“”…പൂറാണ് തായോളീ പൂവാണ്… പലവട്ടമായ്ട്ട് നീയിങ്ങനെയിട്ടെന്നെ തെന്നിയ്ക്കുന്നു… വല്ലവളും നോക്കിചിരിച്ചാലുടനെ പറഞ്ഞോണം പ്രേമമാന്ന്… അതുംകേട്ട് ഓരോരുത്തിമാരുടെ പെറകേ നടന്നുനടന്ന് നാട്ടുകാരുചേർന്നെന്റെ വീടിന് കോഴിക്കൂടെന്നു പേരുമിട്ടു… ഇനിയെങ്കിലും നിനക്കെന്നെ വെർതേവിട്ടൂടേടാ കാലാ..??”””_ ചോദിച്ചതും അവനൊറ്റ ചിരിയായ്രുന്നു…
ശേഷം,
“”…നീയതു വിട്.! എന്നിട്ട് പിന്നെങ്ങനാ അവൾക്കു നിന്നെമനസ്സിലായേ..?? അതുപണ… അവൾക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ..?? എന്തെന്നുപറഞ്ഞാലും അവളാ കുണ്ണന്റെ ചേച്ചിതന്നല്ലോ..??”””_ അപ്പോഴും നിർത്താതിരുന്ന ചിരിയോടെ അവനതുപറഞ്ഞപ്പോൾ, ആ പറയുന്നതിലെന്തേലും കാര്യമുണ്ടോന്നെനിയ്ക്കു സംശയമായി…
എന്നാലതിനുള്ള ഒരു സാധ്യതയുമില്ലെന്നുറപ്പായതുകൊണ്ട് അവന്റെ വാദഗതിയെ ഞാൻ നിഷ്കരുണം തള്ളുകയായ്രുന്നു…
“”…ഇല്ലടാ കോപ്പേ… അങ്ങനെയൊന്നുമ്മരില്ല… മിക്കവാറുമാ കീത്തൂന്റെഡിപിയോ അല്ലെങ്കിലവള് ബെർത്ത്ഡേയ്ക്കിട്ട സ്റ്റാറ്റസോ കണ്ടിട്ടുണ്ടാവും..!!”””_ ഞാനൊരു സാധ്യതപറഞ്ഞതും അവന്റെമുഖത്തൊരു നിരാശനിഴലിട്ടു…
അതിനൊപ്പം ശ്ശേന്നും പറഞ്ഞ് ഹാൻഡിൽബാറിൽ കൈകൊണ്ടൊരടിയും വെച്ചു…
“”…ഒന്നിളക്കാന്നോക്കീട്ട് നടക്കാഞ്ഞതിലുള്ള നിരാശയാണോ മൈരേ..??”””_ സംശയത്തോടെയാണ് ചോദിച്ചതെങ്കിലും അവന്റെ ഇളിച്ചചിരി അതുസത്യമാണെന്ന് തെളിയിച്ചു…
“”…പക്ഷേയൊരു കാര്യം… ഞാമ്പറയുന്നേങ്ങണം കേട്ട് നിന്റെമനസ്സുമാറി അവൾടെ പിന്നാലെയാണം പോയിരുന്നെങ്കി കൊന്നേനെ കോപ്പേ നിന്നെ… നീ വേറേതവളെവേണോ പ്രേമിയ്ക്കുവോ കെട്ടുവോചെയ്തോ… പക്ഷേ ഈ പുന്നാരമോളെമാത്രം നെഹി… നെഹീന്നുപറഞ്ഞാ നെഹീ..!!”””