ശ്യാമള ചേച്ചിയെക്കുറിച്ച് പറയുകയാണെങ്കിൽ മുപ്പതിന് മേൽ പ്രായം കാണും, ഭർത്താവ് ചുമട്ട് തൊഴിലാളിയായിരുന്നു. ഓടുന്ന ലോറിയിൽ ചാടി കയറുമ്പോൾ കാല് തെറ്റി താഴെ വീണ് നടുവിന് ക്ഷതം പറ്റി കിടപ്പിലാണ്. ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും കിട്ടിയതുപയോഗിച്ച് തട്ടിക്കൂട്ടിയ ഒരു ചായക്കടയും അതോടനുബന്ധിച്ച് ഒരു ചെറിയ പച്ചക്കറി കടയുമാണ് ഇപ്പോഴത്തെ വരുമാനം.
അവർക്ക് എട്ടിൽ പഠിക്കുന്ന ഒരു മോളുണ്ട് ദീപ. കടയിലേക്കുള്ള പച്ചക്കറി ടൗണിൽ നിന്നും ഞങ്ങളുടെ ബസ്സിലാണ് കൊണ്ട് വരിക, കൂടാതെ മറ്റുപല സാധനങ്ങളും ടൗണിൽ നിന്ന് വാങ്ങിക്കുന്നതിനും മറ്റും ഞങ്ങളെ ആശ്രയിക്കാറുണ്ട്. അത് കൊണ്ട് തന്നെ
ചേച്ചിയും ഞങ്ങളും തമ്മിൽ അടുപ്പമായി.
കാണാനത്ര വലിയ മുഖ സുന്ദരിയൊന്നുമല്ലെങ്കിലും, അത്യാവശ്യം വേണ്ടുന്ന രൂപ ഭംഗിയുണ്ട്. കുഴിഞ്ഞ പൊക്കിളിന് താഴെ വച്ചുടുത്ത മുണ്ടും, ഇറക്കിവെട്ടിയ കഴുത്തുള്ള ബ്ലൗസും, പിന്നെ ഒരു തോർത്തും ആണ് അവരുടെ വേഷം. ഇരു നിറമെങ്കിലും,
കടഞ്ഞെടുത്ത പോലുള്ള അരയും, കൊഴുത്തുരുണ്ട തുടയും, വിരിഞ്ഞ് ആകൃതിയൊത്ത കുണ്ടിയും, ഇടക്കൊക്കെ മുണ്ട് മാടി കുത്തുമ്പോൾ വെളിവാകുന്ന കണം കാലും അതിലെ രോമങ്ങളും, വശ്യതയാർന്ന ചിരിയും,
കഥ പറയും കണ്ണുകളും, ഒരൽപം ആണത്വം നിറഞ്ഞ സംസാരവും ആരെയും ആകർഷിക്കും. ആ രൂപത്തിൽ അവരെ കാണുമ്പോൾ ചായക്കൽപം മധുരം കുറഞ്ഞാലും അറിയില്ല. അതൊരു ബിസ്സിനസ്സ് തന്ത്രം കൂടിയാണോന്ന് സംശയമില്ലാതില്ല. ചായ കൂടിക്കാൻ വരുന്നവർ പലരും ചേച്ചിയുടെ ആ അംഗത്തുടിപ്പ് ചായക്ക് കടിയാക്കാറുണ്ട്.
പതിവ് പോലെ അന്നും രാത്രി ഭക്ഷണവുമായി ചേച്ചി വന്നപ്പോൾ നാട്ട് വിശേഷങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു. ഊണ് കഴിക്കുമ്പോൾ ചേച്ചിയുടെ വർത്തമാനവും പൊട്ടിച്ചിരിയും ഒരു രസമാണ്, പാത്രങ്ങൾ എടുത്ത് പോകാനൊരുങ്ങുന്നതിനിടെ ചേച്ചി പറഞ്ഞു “നിങ്ങടെ വണ്ടീലാണല്ലോ പുതിയ എസ് ഐ ഏമാന്റെ മോള് വന്നെറങ്ങീത്’ !! പാടത്തിന്റെ മേക്കരെ ഉള്ള വാടക വീട്ടിലാ താമസം, അപ്പോ പോലീസ് പുത്രിയാണല്ലേ, ഭാഗ്യം ഒന്നും ചെയ്യാഞ്ഞത് !.
ഞാൻ പോട്ടെടാ നല്ല മഴക്കുള്ള ലക്ഷണമാ, മിന്നലും കാണുന്നുണ്ട്! ശരി, നാളെ പ്രത്യേകിച്ചെന്തെങ്കിലും വേണോ? വേണ്ട, മറ്റന്നാളേക്ക് മതി, ഞാൻ പറയാം. ചേച്ചി ബസ്സിൽ നിന്നിറങ്ങി നടന്നകലുമ്പോൾ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോൾ മിന്നലിന്റെ പ്രകാശം അവരുടെ നിതംബങ്ങളിൽ പതിച്ചു.