ടോമിയുടെ കൈ ഗൗണിനുള്ളിൽ കത്രീനയ്ക്ക് മുമ്പ് അനുഭവപ്പെട്ട തണുത്ത വസ്തുവിൽ സ്പർശിച്ചു. അവൻ ഒന്നുമോർക്കാതെ അതിനെ കൈ കൊണ്ടെടുത്തു.
ഒരു കറുത്ത് തടിച്ച പഴുതാര!
അവൻ അലറിക്കൂവിക്കൊണ്ട് കൈ കുടഞ്ഞു.
പഴുതാര നിലത്തേക്ക് ചാടി തരംഗരൂപത്തിൽ വേഗത്തിൽ ഇഴഞ്ഞു രക്ഷപ്പെടാൻ നോക്കി. കത്രീനായപ്പോൾ വേഗത്തിൽ ഇട്ടിരുന്ന ചെരിപ്പുകൊണ്ട് അതിനെ ഞെരിച്ച് കൊന്നു.
ടോമിയുടെ ദേഹത്തിലെ വിറയൽ അടങ്ങി.
“എന്നോട് ചുമ്മാ തട്ടിക്കേറുന്നേന് ഗീവർഗ്ഗീസ് പുണ്യാളൻ തന്ന ശിക്ഷയാ!”
ടോമി പറഞ്ഞു.
കത്രീന അവനെ നോക്കി. അവൾ പുഞ്ചിരിച്ചു. ടോമി അദ്‌ഭുതത്തോടെ അവളെ നോക്കി.
ഈ സാധനത്തിന്ഇതുപോലെ എപ്പോഴും ഹാപ്പി ആയിരുന്നാൽ എന്താണ്! എന്ത് ഭംഗിയാണ് അപ്പോൾ കാണാൻ!
അവൾ അവന്റെ അടുത്തെതെത്തി. അവന്റെ മുഖം കയ്യിലെടുത്ത് സ്നേഹത്തോടെ വാത്സല്യത്തോടെ അവനെ മാറോടണച്ചു.
“സോറീഡാ മുത്തേ!”
അവൾ പറഞ്ഞു.
ടോമിയുടെ ഉള്ളുലഞ്ഞു പോയി.
മനസ്സ് നിറഞ്ഞ് കുളിർത്തു.
“മോൻ കണ്ടില്ലാരുന്നേൽ ഇപ്പം കാണാരുന്നു! ദേഹം മൊത്തം കരുവാളിച്ച്! ഫയങ്കര വെഷം ഒള്ള പഴുതാരയാ! കണ്ടില്ലാരുന്നോ? കറുത്ത് വണ്ണിച്ച്!!”
ദൈവത്തിന് നന്ദി. കത്രീനയുടെ മാറോട് മുഖം ചേർത്ത് അവളുടെ വാത്സല്യത്തിന്റെ ചൂട് ഹൃദയം നിറയുവോളം അറിയവേ അവൻ ഉള്ളിൽ പറഞ്ഞു.
“പഴുതാരയുടെ രൂപത്തിൽ വന്ന ദൈവമേ നിനക്ക് നന്ദി!”
അവൻ മനസ്സിൽ പറഞ്ഞു
“അതെങ്ങനെയാ!”
ടോമി ഉച്ചത്തിൽ പറഞ്ഞു.
“പഴുതാരയ്ക്കല്ല, ഒരു മൊതല വേണേൽ കേറിപ്പോകും! അങ്ങനത്തെ ഡ്രസ്സല്ലേ മമ്മി എപ്പഴും ഇടുന്നെ!”
“അത് മോനെ…”
അവന്റെ മുഖം മാറിൽ നിന്ന് മാറ്റിക്കൊണ്ട് കത്രീന പറഞ്ഞു.
“അടുക്കളേൽ ഓരോന്ന് ചെയ്യുമ്പം മുമ്പാഗം ഒക്കെ തൊറന്നിട്ടില്ലേൽ ഫയങ്കര ആവിയാടാ. അതല്ലേ മമ്മിയങ്ങനെ? പിന്നെ ഈ വീട്ടിൽ നമ്മള് രണ്ടുപേരും മാത്രവല്ലേ ഒള്ളൂ? മോന്റെ മുമ്പിലല്ലാതെ പിന്നെ വേറെ ആരുടെ മുമ്പിലാ മമ്മിക്ക് അൽപ്പം ഫ്രീ ആയിട്ട് നിൽക്കാൻ പറ്റുക ?”
ആ വാക്കുകൾ ടോമിയെ അൽപ്പം വിഷമിപ്പിച്ചു.
“ഫോണിൽ ആരാരുന്നെടാ?”
കത്രീന ചോദിച്ചു.