സണ്ണിയുടെ അമ്മായിയമ്മ [Smitha]

Posted by

ഞാനും.
അവള്‍ അതിനെ ശരിക്കും ഒന്നുകൂടി തഴുകി ബലം വെപ്പിച്ചു.
പിന്നെ ഊക്കിന്റെ ആറാട്ടായിരുന്നു, അന്ന് രാത്രി.

പിറ്റേ ദിവസം ഞാന്‍ ലീവിനെഴുതിക്കൊടുത്തു.
എന്നിട്ട് ഞാന്‍ എന്‍റെ വക്കീലിനെ കാണാന്‍ പോയി.
വക്കീല്‍ തിരിച്ചും മറിച്ചുമൊക്കെ കേസ് വിശദമായി പഠിച്ചു.
എന്നിട്ട് പരീക്ഷീണ ഭാവത്തില്‍ എന്നെ നോക്കി.

“ഒരു രക്ഷേം ഇല്ല, സണ്ണി!”

വക്കീല്‍ നിരുന്മേഷവാനായി പറഞ്ഞു.

“ഏത് കൊടി കുത്തിയ ഇന്‍റെര്‍നാഷണല്‍ വക്കീല്‍ വാദിച്ചാലും നീ പെട്ടുപോകും! നിന്‍റെ ഭാഗം വീക്കോട് വീക്കാ…വേറെ ഏതേലും രീതീല്‍ ആ പന്നീനെ പെടുത്താന്‍ നോക്ക്..അല്ലാതെ ഞാന്‍ നോക്കീട്ട് വേറെ മാര്‍ഗ്ഗം ഒന്നും കാണുന്നില്ല…”

ബോഡിലെ എന്നോട് താല്‍പ്പര്യമുള്ള മൂന്ന്‍ പേരെ പിന്നെ ഞാന്‍ ചെന്നു കണ്ടു.
അവര്‍ക്കും വക്കീല്‍ പറഞ്ഞതില്‍ക്കൂടുതല്‍ ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല.

“സണ്ണീ…”

രാം കിഷോര്‍, ബോഡിലെ മൂന്നാമന്‍ പറഞ്ഞു.

“മുതലാളീടെ മരുമകനാകാന്‍ പോകുന്നവനാ വിനായകന്‍. അവനെതിരെ കാട്ടുപന്നിക്കിട്ടു പൊട്ടിക്കുന്ന തരം വെടിമരുന്ന് തെളിവുമായിട്ട് വാ നീ…അല്ലേല്‍ അവനെതിരെ നിന്നാ നിന്‍റെ മാത്രമല്ല, ഞങ്ങടെ ട്രൗസറും കീറും കുട്ടാ…”

ഞാന്‍ വീട്ടിലേക്ക് മടങ്ങി.

പട്ടി ചന്തയ്ക്ക് പോയി വരുന്നത് പോലെ.

അദ്ധ്യായം രണ്ട്

വിനായകനെ ഒതുക്കണമെന്ന ചിന്ത ശക്തമായി നില്‍ക്കുന്ന സമയത്താണ്, ഒരു ദിവസം വൈകുന്നേരം എലിസബത്തിന്റെ അമ്മ, സാറാമ്മ വീട്ടിലേക്ക് വരുന്നത്.

അധികം ദൂരെയോന്നുമല്ല എലിസബത്തിന്റെ വീട്.

സാറാമ്മയ്ക്ക് അന്‍പത് അന്‍പത്തിയഞ്ചിന് മേല്‍ പ്രയമുണ്ടാവണം.
ഞങ്ങളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അവരുടെ ഭര്‍ത്താവ് ഏലിയാസ് മരിച്ചു പോകുന്നത്.
അതില്‍പ്പിന്നെ ഒറ്റയ്ക്കാണ് കക്ഷിയുടെ താമസം.

Leave a Reply

Your email address will not be published. Required fields are marked *