❤️രജനിടീച്ചറുടെ 🔥 രണ്ടാംമധുവിധു [വട്ടൻ]

Posted by

രജനിടീച്ചറുടെ  രണ്ടാംമധുവിധു 

Rajanitecherude Randam Madhuvidhu | Author : Vattan


 

അമ്മ എന്തുപറഞ്ഞാലും കാര്യമില്ല ഇപ്രാവശ്യം അമ്മയോരാളെ ജീവിതത്തിൽ കുട്ടിയെ തിരു. ഞങ്ങൾക്ക് എപ്പോഴും ഇങ്ങനെ ഓടിവരാൻ പറ്റുമോ.അതുമല്ല പെട്ടെന്ന് ഓടിവരാൻ പറ്റിയദൂരത്തും ആണോ ഞങ്ങൾ ഉള്ളേ

 

ഇപ്പോൾ തന്നെ എന്ത് ബുദ്ധിമുട്ടിയ ഞങ്ങൾ ഇങ്ങു എത്തിയെ. അതെങ്ങനെയാ നമ്മുടെകൂടെ അങ്ങുവരാൻപറഞ്ഞാൽ തറവാടുവിട്ടുവരുകെമില്ല

 

അനു എന്ന് വിളിക്കുന്ന അനുശ്രീ രജനിടീച്ചറുടെ മുത്തമകൾ ആണ് അവളാണ് ഇപ്പോൾ കിടന്നു ഇങ്ങനെ അലറിസംസാരിക്കുന്നെ. ഐയോ അപ്പോഴാ ഓർത്തെ രജനിടീച്ചറെ പരിചയപ്പെട്ടില്ലല്ലോ ഇത് അവരുടെ കഥയല്ലേ. രജനിടീച്ചർ വാരിയത്തു വീട്ടിലെ കൃഷ്ണന്റെ ഭാര്യ. വാരിയത്തുവീട് പാലകട്ടെ ഒരു അറിയപ്പെട്ട ധനിക കുടുംബം ആയിരുന്നു തലമുറകളായി  സ്വാത്തുള്ളവർ അവരുടെ പറമ്പിലെ തേങ്ങ വിറ്റാൽ തന്നെ ആയിഷ്കാലം മൊത്തം ബിരിയാണികഴിച്ചു കഴിയാം

 

കൃഷ്ണൻ ആയിരുന്നു വാരിയത്തുവിട്ടിലെ അവസാനത്തെ കാർന്നോരും ഒരേ ഒരു ആണ്തരിയും. ടീച്ചർക്കും കൃഷ്ണനും 2പെൺമക്കൾ അനുശ്രീയും അഞ്ജനയും. വെറും നാലുവർഷത്തെ ദാമ്പത്യം മാത്രമേ കൃഷ്ണനും ടീച്ചർക്കും ഉണ്ടായിരുന്നുള്ളു

 

അനുശ്രീക്കു 3വയസും അഞ്ജനക്കു 6മാസവും ഉള്ളപ്പോൾ ഒരു ആക്സിഡന്റ്റിപ്പെട്ടു കൃഷ്ണൻ മരിച്ചു

 

കുറയെ സ്വത്തും 2കുട്ടികളേം ടീച്ചറിനുകൊടുത്തിട്ടു കൃഷ്ണൻ പോയി. പിന്നീട് മുന്നോട്ട് തന്റെ മക്കൾക്കുവേണ്ടി പുതിയ ഒരു ജീവിതം പോലും വേണ്ടായെന്നുവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി. വാരിയത്തുകാരുടെ ആയിരുന്ന വാരിയത്തു മെമ്മോറിയൽസ്കൂളിലെ ടീച്ചരുന്നു രജനി. ജോലിയോടൊപ്പം മക്കളെയും നല്ലരീതിയിൽ വളർത്തി അവരെ ഒരുനല്ലരീതിയിൽ എത്തിച്ചു. മക്കൾക്കു ഇഷ്ട്ടപെട്ട ആളുകളെ കൊണ്ട് തന്നെ കെട്ടിച്ചും വിട്ടു. മുത്തവൾ ഭർത്താവും ആയി അമേരിക്കയിൽ. രണ്ടാമത്തവൾ ഭർത്താബുമായി ഓസ്ട്രേലിയയിൽ. രണ്ടുപേരും സെറ്റിൽടാണ് അവർക്കു തിരിച്ചു നാട്ടിൽവരണമെന്നുതന്നേയില്ല

 

ടീച്ചറിന് ഇപ്പോൾ 56 വയസായി സ്കൂളിൽ നിന്ന് വിരമിച്ചിട്ട് ഇപ്പോൾ ഒരു 5മാസമായി വിരമിച്ചപ്പോൾത്തന്നെ തന്നെ ടീച്ചർ സ്കൂൾ കരയോഗത്തിന് വിട്ടുകൊടുത്തു

 

ഇപ്പോൾ വാരിയത്തുവിട്ടിൽ രജനിടീച്ചറും സഹായിയായി നിൽക്കുന്ന ഹരികുട്ടൻ എന്ന ഒരു 19കാരൻ പയ്യനുമാണ് താമസിക്കുന്നെ അവനെക്കൂടാതെ 2അടുക്കള ജോലിചെയ്യുന്ന തമിഴ്നാട്ടിൽ നിന്ന് വന്ന രണ്ടു പെണ്ണുങ്ങളും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *