“നീ പിന്നെന്തിനാ ഓടിയത്.”
“ഒരു കലം അറിയാതെ എൻറ്റെ കാലുതട്ടി ഒടഞ്ഞ് പോയി. അതിൻറ്റെ ആളാന്ന വിചാരിച്ചിട്ടാ ഓടിയത്.”
“വെളച്ചിലെടുക്കാതടാ ചെറുക്കാ.. ഞാനിതു കൊറെ കണ്ടിട്ടോട്ട്… നിൻറ്റെ പേരെന്തുവാ…?
“രാഹുൽ.. മാഡം ഞാനല്ല”
“എവിടെ താമസം”
“ഇവിടെ….താഴെ തൈക്കാട്.”
“ഇതിൻറ്റെ പാസ്വെഡ് പറ…..” പൊലീസുകാരി രാഹുലിൻറ്റെ ഫോണെടുത്തു കൈയ്യിൽ പിടിച്ചു.
“അതിലോന്നുമില്ല മാഡം , ഞാൻ പറഞ്ഞില്ലെ എനിക്കറിഞ്ഞുടാ.. ഞാൻ നടക്കാനിറങ്ങിയതാ….”
“കോഡ് പറയടാ..” അന്ന രാഹുലിൻറ്റെ ചന്തിയിൽ നുള്ളി.
“ആവൂ…. നുള്ളല്ലെ… നുള്ളല്ലെ…. ആവൂൂൂൂ…. 12345 ഹൂൂൂൂൂ”
അന്ന ചന്തിയിൽ നിന്ന് കൈയെടുത്തു ഫോണ് തുറന്നു. ഗ്യാലറി തപ്പി അകത്തു കേറിയ പൊലീസുകാരിയുടെ രക്തം തിളച്ചു .ഒരു കോളെജ് കുമരാൻറ്റെ ഫോണിൽ എന്തു കാണുമെന്ന് നമുക്ക് തന്നെ ഊഹിക്കാമല്ലോ.. പോരത്തതിന് തലെന്നു രാത്രിയിലെ സകല വെണ്ടാതീനവും , അയച്ചു കൊടുത്തതും തിരിച്ചു കിട്ടിയതുമായ പലവിധ ക്ലോസപ്പുകളും, ഒക്കെ കൂടെ ഒരു പൂരത്തിനുള്ള തുണ്ടുണ്ട്.അന്ന അടുത്തുള്ള ബെഞ്ചിൽ ഇരുന്നു വിശദമായി തോണ്ടിതുടങ്ങി.രാഹുൽ തളർന്നു , ഇതന്തു മാരണം. കട്ടവനെ കിട്ടിലെങ്ങിൽ കിട്ടയവനെ തൂക്കുന്ന കാലമാണ്. ആ മൈരൻ ഫൈസലാണ് ഇതിനെല്ലാം കാരണം.പരമനാറി, എൻറ്റെ കാലനായിട്ട് ജനിച്ചവൻ., തീറ്റിക്കുന്നുണ്ട് ഞാൻ.
ഓരോ പ്രാവിശ്യം മൊബൈലിൽ തോണ്ടുമ്പോഴും രാഹുലിൻറ്റെ മുഖത്തെക്കു കണ്ണറിയുന്നുണ്ട് അന്ന. എന്തോക്കെ ആഭാസങ്ങളാണ് ഫോണിലുള്ളതെന്ന് രാഹുലിന് തന്നെ നിശ്ചയമില്ല.
“ഞാൻ പോയ്ക്കോട്ടെ മാഡം.. സത്യമായിട്ടും ഞാനല്ല..”
“നിന്നോടല്ലെ മിണ്ടല്ലന്ന് പറഞ്ഞത്.നിന്നെ പൂട്ടാനോള്ള സകല വകുപ്പും ഈ ഫോണിത്തന്നെയോണ്ടല്ലോടാ ചക്കരെ..”
കൂട്ടത്തിൽ ഒരു പടം കണ്ട അന്നയുടെ കണ്ണിൻറ്റെ ഫിലമെൻറ്റടിച്ചു പോയി പൂർണ്ണചന്ദ്രനെ കൈവള്ളയിലാക്കികൊണ്ട് കോളെജിൻറ്റെ പുരപുറത്തു കേറി നൂൽബന്ധമില്ലാതെ നിക്കുകയാണ് രാഹുൽ. നിലാ വെളിച്ചത്തിലങ്ങനെ പോരു വിളിച്ചു നിക്കുകയാണ് ആശാൻറ്റെ പീരങ്കി.
“ഇതുതെന്തുവാടെ ഇത്…. ചെറിയപുള്ളിയോന്നുമല്ലലോ” ഫോൺ തിരിച്ചു അവനെ കാണിച്ചുകൊണ്ട് അന്ന ചാടി.
“കൂട്ടകാരൻ എന്നെപ്പറ്റിച്ച് എടുത്തതാ മാഡം… അവൻറ്റെ ഫോണാ ഇത്…..” (രക്ഷപ്പെടാൻ ഒരു മാർഗ്ഗവും കാണുന്നില്ലല്ലോ പപ്പനാവാ…..)