കോളേജിലേക്ക് പോയെങ്കിലും, അച്ഛന്റെ മരണത്തോടെ ബിസിനസ് എല്ലാം പ്രതാപന്റെ തലയിലായി, അവൻ പഠിപ്പും നിർത്തി, പലിശ കച്ചോടവും, കട മുറി വാടക പിരിവും ചെറിയ റിയൽ എസ്റേറ്റുമൊക്കെയായി മുന്നോട്ടു പോയി,
ഭാര്യയെ അവളുടെ കാമുകന്റെ ഒപ്പം യാത്ര അയച്ചു എന്ന സത്യം സ്വന്തം അമ്മയ്ക്ക് പോലും അറിയില്ല, പക്ഷെ ഗീതികയുടെ അമ്മായിച്ഛൻ വാസുദേവ കുറുപ്പിന് ഇക്കാര്യമറിയാം, കുറുപ്പും പ്രതാപനും തമ്മിൽ പണ്ടേ നല്ല സൗഹൃദമാണ്. മൂന്നു മാസം മുൻപ് വാസുദേവ കുറുപ്പിന്റെ മകൻ ഉണ്ണിക്ക് ഗൾഫിൽ പോകാനൊക്കെ കാശു കൊടുത്തു സഹായിച്ചത് പ്രതാപൻ ആണ്. മാത്രവുമല്ല, ഞായറാഴ്ചകളിൽ കറുപ്പും പ്രതാപനും കൂടെ കുറുപ്പിന്റെ തന്നെ വസതിയിൽ ടെറസിനു മീതെ ചെറിയ വെള്ളമടിയുമുണ്ട്. മിക്കപ്പോഴും പ്രതാപൻ തന്നെ കയ്യീന്ന് കാശിട്ടു കുപ്പി കൊണ്ടുവരും, അവൻ കഴിഞ്ഞ രണ്ടു വർഷമായി സ്വന്തം വീട്ടിൽ വെച്ച് നടത്തിയ വള്ളം കളി നിർത്തിയിട്ട്, അതെന്താണെന്നു വെച്ചാൽ പ്രതാപന്റെ കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അവമ്മാര് പ്രതാപനെ ഊറ്റി വെള്ളമടിക്കാൻ മാത്രം കൂടുന്ന ചെറ്റകളാണ്, പക്ഷെ എന്തെങ്കിലും ആവശ്യത്തിന് അവമ്മാരെ ഉണ്ടായിരുന്നുള്ളു, പെങ്ങളുടെ കല്യാണത്തിന് ഒത്താശക്കൊക്കെ അവമ്മാരായിരുന്നു, പക്ഷെ ഞാൻ പറഞ്ഞില്ലേ രണ്ടു വര്ഷം മുന്പെന്നു, അന്നൊരു വെള്ളമടി പരിപാടി നടത്തിയതിൽ പ്രതാപന്റെ വീട്ടിൽ നിന്നും കൂടെയുള്ള ഏതോ ഒരു പൂറിമോൻ 5 ലക്ഷം കൊണ്ടങ്ങു മുങ്ങി ഏതോ പൂറ്റിൽ പോയി ഒളിച്ചു. അതിൽ പിന്നെ കൂട്ടുകാരും വേണ്ട വീട്ടിൽ വെച്ചുള്ള അടിയും വേണ്ടാന്ന് പ്രതാപന്റെ അമ്മ രേവതിയും ശഠിച്ചു! അതുകൊണ്ട് ബാറിൽ ചെന്നടിക്കാതെ സേവ കുറുപ്പിന്റെ ലാക്കിയത്!
അതിനാൽ കുറിപ്പിന്റെ വീട്ടിലും പ്രതാപന് അത്യാവശ്യം സ്വാതന്ത്ര്യമാണ്.
ആ ബന്ധമാണ് ഗീതിക ഇപ്പൊ പ്രതാപന്റെ ഡ്രൈവിങ് സ്‌കൂളിൽ കാർ പഠിക്കാനും ചെല്ലുന്നത്, ഗീതികയ്ക്ക് സത്യത്തിൽ കാർ ഓടിക്കാൻ അറിയില്ലെന്ന് പ്രതാപനും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ബാംഗ്ലൂരിൽ അല്ലെ അവൾ പഠിച്ചു വളർന്നത്! അപ്പൊ ഡ്രൈവിംഗ് അറിയാമായിരിക്കുമെന്നു പ്രതാപനും ധരിച്ചു.
ഗീതികയുടെ ഭർത്താവ്, കുറുപ്പിന്റെ ഏക മകൻ ഉണ്ണി ഗൾഫിലാണ്. ഓ ഞാനെന്തൊരു മൈരനാണ്, ഗീതികയുടെ പ്രായം പറഞ്ഞില്ല ല്ലെ, ഉണ്ണിയേക്കാളും പ്രായമുണ്ട്! ഹിഹി അതായത് 28 വയസ്, ഞെട്ടണ്ട.
(ഇതങ്ങനായാണ് രതി അനുഭവത്തിൽ നിന്നും ചേച്ചിക്കഥയിലേക്ക് പ്രൊമോഷൻ ആയത്)
ഉണ്ണിയുടെ അകന്ന ബന്ധത്തിലെ അമ്മാവന്റെ മകളാണ് ഗീതിക, കഷ്ടകാലത്തിനു (അതോണ്ടല്ലേ ഈ കഥ) അവളുടെ വിവാഹ ദിവസം ഒരു ദുരന്തമുണ്ടായി, അവൾക്ക് കല്യാണമുറപ്പിച്ചിരുന്ന ആ തായോളി പുലർകാലേ