അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഉള്ളു തകർന്ന രാഹുലിന് അവനെക്കാൾ എട്ട് വയസ്സ് മൂത്ത പാർവതി അമ്മയായി മാറുകയായിരുന്നു അവൾക്ക് അവൻ മകനും.
“എനിക്ക് ഏട്ടത്തിയെപോലെ ഒരു പാവത്തിനെ മതി…”
വൈകീട്ട് പാർവതിയുടെ മടിയിൽ തലവെച്ചു ടി വി കാണുമ്പോൾ രാഹുൽ പറഞ്ഞു.
“അതാണോ നീ ഇത്ര നേരം ആലോചിച്ചോണ്ടിരുന്നെ….”
അവന്റെ കൊലുന്നനെയുള്ള മുടിയൊന്നു കയ്യിട്ടിളക്കി അവൾ ചിരിച്ചു.
“എന്നിട്ടെന്തിനാ എന്നെ ഇട്ടു വട്ടം കറക്കുന്ന പോലെ വരുന്ന കൊച്ചിനെയും വട്ടാക്കാനോ….നിനക്ക് ഞങ്ങളെ,… ഒരു വായാടി പെണ്ണിനെ തന്നെ കണ്ടു പിടിച്ചു തരും.”
————————————-
അടുത്ത ചിങ്ങത്തിൽ പാർവതിയുടെ ഇളയച്ഛന്റെ മകളായ ശ്വേതയുമായി രാഹുലിന്റെ കല്യാണം നടന്നു അനിയന് വേണ്ടിയുള്ള പാർവതിയുടെ തിരച്ചിൽ എത്തിച്ചേർന്നത് സ്വന്തം കുടുംബത്തിൽ തന്നെ ആയിരുന്നു.
എം എസ് സി കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ശ്വേതയ്ക്കും രാഹുലിനും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടത്തോടെ അധികം വൈകാതെ കല്യാണം നടന്നു.
ചുവന്ന പട്ടിൽ ചുറ്റി ദേവിയെപോലെ തനിക്ക് മുന്നിൽ വന്ന ശ്വേത അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു അവന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിഞ്ഞിരുന്നു.
ഏട്ടത്തിയുടെ കൂടെ തറവാട്ടിൽ പോകുമ്പോഴെല്ലാം ശ്വേതയെ കണ്ടിട്ടുണ്ടെങ്കിലും തന്റെ സ്വന്തമായി അവളെ കരുതിയ നാൾ മുതൽ അവന്റെ മോഹങ്ങൾക്കും ജീവിതത്തിനും കൂടുതൽ നിറം പടരുന്നത് അവനറിഞ്ഞു അതെല്ലാം ശ്വേതയെ ചുറ്റി ആയിരുന്നു.
പ്രണയമെന്തെന്നു അവൻ ആദ്യം അറിഞ്ഞതും അവളിലൂടെ ആയിരുന്നു.
പ്രണയ സാക്ഷാത്കാരമായി അവന്റെ ജീവിതത്തിലേക്ക് ശ്വേത വന്നപ്പോൾ അവൻ ഉള്ളു തുറന്നു അവളെ സ്നേഹിച്ചു.
ആദ്യരാത്രി രാവിലെ മുതലുള്ള ക്ഷീണത്തിൽ തളർന്ന് അവന്റെ നെഞ്ചിൽ ചെറു കുറുമ്പും ചിരിയുമായി അവൾ ഉറങ്ങുമ്പോൾ അവനു ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു.
ചമ്മലുകൾ ഒഴിഞ്ഞ ഒരു രാത്രിയിൽ അവളുടെ ചെഞ്ചുണ്ടുകൾ മുത്തിക്കുടിച്ചും ഉടയാടകൾ ഉരിച്ചു അവളുടെ നഗ്നതയിലെ ചൂടും ചൂരും, അവന്റെ ചുണ്ടാലും കരങ്ങളാലും സ്വന്തമാക്കുമ്പോൾ അവൾ പൊഴിച്ച മർമ്മരങ്ങൾ അവനു സംഗീതമാവുകയായിരുന്നു.
നെഞ്ചിലെ കുടങ്ങൾ അവന്റെ കൈകളാൽ ഉടഞ്ഞു കുഴയുമ്പോൾ ചിണുങ്ങിയ അവളെ പുണർന്നും തഴുകിയും കൊതിപ്പിച്ചു അവന്റെ കരുത്തിനെ ആഴ്ത്തുമ്പോൾ കരഞ്ഞുകൊണ്ട് കണ്ണീർ പൊഴിച്ച അവളെ അരുമയോടെ കൊഞ്ചിച്ചും അവൻ തന്റേതാക്കി.
പടർന്നു വിയർപ്പിൽ മുങ്ങിയ നീളൻ മുടി അവന്റെ നെഞ്ചിൽ വിരിച്ചു അന്ന് നഗ്നയായി അവൾ അവന്റെ നെഞ്ചിൽ കിടന്ന രാത്രി അവൻ ഉള്ളുകൊണ്ട് നിറഞ്ഞിരുന്നു.
————————————-
“എടൊ എറങ്ങാറായില്ലേ….. സമയം പോണൂ…”
കാറിലെക്ക് അടർന്നു വീണ ഇലകൾ മാറ്റുന്നതിനിടെ രാഹുൽ വിളിച്ചു പറഞ്ഞു.
“ദാ വരുന്നൂ ഏട്ടാ….”