Female led Relationship
Author : Aadhil
ഗുഡ് മോർണിംഗ്…ആദിൽ.എന്തു ഉറക്കം അന്ന് എഴുനേറ്റ് ചായ കുടിക്ക്.. പതിയെ കണ്ണുതുറന്നു അവളെ ഞാൻ നോക്കി ഇങ്ങോട്ട് വാ പെണ്ണെ എന്നും പറഞ്ഞു ബെഡിലേക് വലിച്ചു ഇട്ടു.. അവളെ കെട്ടിപിടിച്ചു കിടന്നു. എന്താ മോനെ ഉദ്ദേശം സൺഡേ ആണെന്ന് കരുതി എന്നെ കൊല്ലോ നീ..
ഹായ് ഞാൻ ആദിൽ ശേ ഈസ് മൈ വൈഫ് വർഷ.. ഞങ്ങളുടെ ഇന്നർകാസറ്റ് മാരേജ് ആണ് ഇപ്പോ കല്യാണം കഴിഞ്ഞു ബാംഗ്‌ളുർർ സെറ്റിൽഡ് ആണ് . എന്നെക്കാളും 3വയസു മുത്തതാണ് അവൾ അതുകൊണ്ട് തന്നെ അവൾ പറയുന്നതെ ഞങ്ങളുടെ റിലേഷനിൽ ലാസ്റ്റ് ആൻഡ് ഫസ്റ്റ് ഡിസൈഷൻ. പിന്നെ എന്നെ അത്ര ഇഷ്ട്ടളൊണ്ട് അവൾ ആഗ്രഹങ്ങൾ സാധിച്ചു തരും.
പ്രണയം എല്ലാം ഓരോ ഫ്ലാഷ്ബാക്ക് ആയിട്ട് പറയാം ഇപോപറഞ്ഞ ആ ഫ്ലോ പോവും.. 2മതം കാരണം വീട്ടുകാർ പുറത്താക്കി ഒളിച്ചോടി വന്നതാണ്. എന്റെ വീട്ടിൽ ഒരിക്കലും സമ്മതികില്ല. അവളുടെ വീട്ടിൽ സമ്മതിച്ചു ബട്ട് അവളെക്കാളും അജ് കുറവ് അവിടെ ഒരു വലിയ കാരണം ആയി. ബട്ട് അവളുടെ അമ്മക്കു. അവൾ ആണ് എല്ലാം തീരുമാനിക്കുന്നത് അറിഞ്ഞപോ തന്നെ ഇഷ്ട്ടായി..
ഞങ്ങളുടെ കല്യാണം ഒരു രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഒരു മഞ്ഞ ചേരടിൽ ഒരു താലി അവളുടെ ഓഫീസിലെ സ്റ്റഫ് മാത്രം ഇണ്ടായുള്ളു താലി എടുത്തു കെട്ടാൻ നേരം ആവൾ എന്നെ നോക്കി എന്റെ കൈ വിറക്കുന്നത് കണ്ടപ്പോൾ അത് വാങ്ങി എന്റെ കഴുത്തിൽ കെട്ടി… എല്ലാവരും ഒരു നിമിഷം എന്നേം അവള്ളയും മാറി മാറി നോക്കി.. അപ്പോ കുട്ടത്തിലെ ഒരു സ്റ്റഫ് അങ്ങനെ വർഷേടെ കല്യാണം കഴിഞ്ഞു വർഷ ഒരു ഹുസ്ബൻഡ് ആയി എന്ന്. ഇനി നോക്കി നില്കാതെ ആ സിന്ദൂരം തൊട്ട് കൊടുക്കണം വർഷേന്ന് അവൾ അപ്പോ സിന്ധുരം നീട്ടി തൊട്ട് താ ആദിലെ. അങ്ങനെ ഞാൻ അവളെ സിന്ധുരം മാത്രം ഇട്ടു കൊടുത്തു.. ഞങ്ങൾ ഫുൻഷൻ ഒകെ കഴിഞ്ഞു വീട്ടിൽ വന്നു
ഞാൻ റൂമിൽ അവളേം കാത്തു ഇരുന്നു.(. പ്രേമിക്കുമ്പോ അവൾ പറഞ്ഞിട്ടുണ്ട്. മൂവില് കാണുന്നപോലെ സരിക്കുടുത്ത ഫസ്റ്റ്നെറ് നീ ആഗ്രഹിക്കണ്ട നടക്കില്ല എന്ന്.) ഞാൻ വെയിറ്റ് ചെയ്തു ഇരുന്നു അപ്പോ അവൾ കുളി കഴിഞ്ഞു ഒരു twsarum വൈറ്റ് ഷർട്ടും ഇട്ടു വന്നു.
വർഷ : ലൈറ്റ് ആയോടാ
ആദിൽ : ആയി ഒട്ടും ആയില്ല ടൈം 11.30പിഎം അല്ലെ ആയുള്ളൂ.
വർഷ : സോറിഡാ
എന്നും പറഞ്ഞു കിച്ചണിൽ പോയി ഗൾസ്സും തണുത് വേലവും എടുത്ത് വന്നു. മോനുസേ ആ ഗിഫ്റ്റ് ബോക്സ് എടുക്ക്. ഏതു എന്ന് ചോയ്ക്കണ്ട ഒരു ഗിഫ്റ്റ് ബോസ് ഒള്ളു.ഞാൻ എടുത്ത് വന്നു
വർഷ : ഇനി നിന്റെ തന്ത വരോ തുറക്കാൻ ( അത്യം ആയിട്ടൊന്നും അല്ല റിലേഷൻ ആയിരുന്നപ്പോഴേ അവൾ തെറി എന്നെ വിളിക്കും. ഞാൻ വിളിച്ച ആയോ ഓർക്കണേ വയ്യ)