” നന്നായി കഴിക്ക് മോളെ, കുറച് തടിയൊക്കെ വെക്കട്ടെ ” അയാളുടെ ഭാര്യാ എന്നോട് തമാശയായി പറഞ്ഞു.
” ഓ ഈ തടിയൊക്കെ പാകത്തിനല്ലേ ” – എന്നെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി. അയാൾ എന്നെ നോക്കി ഇടക്കൊക്കെ ഓരോന്ന് പറയും. ബാക്കി എല്ലാവരും ചിരിക്കും. പക്ഷെ പലതും അർഥം വെച്ചുള്ള വർത്തമാനമാണെന്നു എനിക്ക് മാത്രം മനസിലായി. ഞാൻ മെല്ലെ എഴുനേറ്റു. എന്നിട്ട് കൈ കഴുകാൻ പോയി. ” അയ്യോ മോളൊന്നും കഴിച്ചില്ലല്ലോ ? ” – ” എനിക്ക് വയറു നിറഞ്ഞു ആന്റി , താങ്ക്യൂ ” എന്നൊക്കെ പറഞ്ഞു ഞാൻ തടിതപ്പി, സോഫയിൽ വന്നിരുന്നു.
ഒരു 5 മിനിറ്റ് കഴിഞ്ഞപ്പൊൾ ആദി പറഞ്ഞു – ” നമുക്ക് പോയാലോ ? ആറരക്ക് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്. ഇപ്പൊ തന്നെ അഞ്ചുമണി കഴിഞ്ഞു. ഇത്തിരി ഷോപ്പിങ് ഒക്കെ കഴിഞ്ഞു അങ്ങ് ചെല്ലുമ്പോൾ സമയമാകും “. കേട്ടപാതി ഞാൻ ചാടി എഴുനേറ്റ് എന്റെ ബാഗ് എടുത്ത് തോളിലിട്ടിട്ട് പോകാമെന്ന് പറഞ്ഞു. ” എന്നാൽ ശരി വന്നതിൽ സന്തോഷം ” എന്നൊക്കെ ഭാര്യയും മക്കളും പറഞ്ഞു. ഞങ്ങൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി.കമ്പിസ്റ്റോറീസ്.കോം അപ്പഴാണ് എന്റെ ശ്വാസമൊന്ന് നേരെ വീണത്. ആദിയുടെ ചില്ലറ ഷോപ്പിങ് ഒക്കെ കഴിഞ്ഞു ഞങ്ങൾ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ സമയം അഞ്ചേമുക്കാൽ ആയി.
ഞാൻ മെട്രോ കാർഡ് എടുക്കാൻ എന്റെ ബാഗ് തുറന്നു,പകച്ചുപോയി..!
” അയ്യോ .. എന്റെ മിനി പേഴ്സ് കാണുന്നില്ല..!! ” ഞാൻ ആദിയോട് പറഞ്ഞു
” നീ ഏതെങ്കിലും കടയിൽ വെച്ച് മറന്നോ ?”
” ഇല്ല..! ഞാൻ ഒന്നും മേടിച്ചില്ലല്ലോ ? ബാഗ് തുറക്കേണ്ട ആവശ്യം വന്നിട്ടില്ല ”
പോയിനോക്കാം എന്നും പറഞ്ഞു ഞങ്ങൾ പോയ കടകളിലൊക്കെ കേറി നോക്കി. അവിടൊന്നും ഇല്ല.
” നീ മനോഹർ ജിയുടെ വീട്ടിൽ വച്ച് മറന്നിട്ടുണ്ടാവും ”
” ശോ… നമുക്ക് പോയി നോക്കിയാലോ ? അതിലാണ് എന്റെ atm കാർഡും id കാർഡും പൈസയുമെല്ലാം വെച്ചിരിക്കുന്നെ ”
” എനിക്കിനി സമയമില്ല. ഇപ്പോ ഞാൻ ഇറങ്ങിയില്ലെങ്കിൽ മീറ്റിംഗ് മിസ്സാവും. കോച്ച് വിളിച്ചിട്ടുള്ള മീറ്റിംഗ് ആണ്. ലേറ്റ് ആയാൽ അയാളെന്നെ കൊല്ലും..! പിന്നെ ഈ വര്ഷം കളിക്കേണ്ടി വരില്ല..! ” നീ പോയി എടുക്ക് ”
” ആദി പ്ളീസ്..!! ഒന്ന് വരാമോ കൂടെ ! ”
” നീ പേടിക്കുന്നതെന്തിനാ..? അവിടെ എല്ലാവരും ഉണ്ടല്ലോ ? വേഗം പോയി എടുത്തിട്ടു വന്നാൽ മതി. കുഴപ്പമൊന്നുമില്ല.. സോറി.. ഞാൻ ചെല്ലട്ടെ കേട്ടോ..” എന്നും പറഞ്ഞു ആദി മെട്രോ സ്റ്റേഷനിലേക്ക് നടന്നു. ഞാൻ അവിടെ പരുങ്ങി നിന്നു.
ഹാ വേഗം പോയി എടുത്തിട്ട് വരാം. കുഴപ്പമൊന്നുമില്ല. അവിടെ അയാളുടെ ഫാമിലി ഒക്കെ ഉണ്ടല്ലോ എന്ന് കരുതി ഞാൻ വീണ്ടും അയാളുടെ വീട്ടിലേക്ക് ദ്രിതിവെച്ചു നടന്നു. പടികൾ കയറിച്ചെന്ന് കതകിൽ മുട്ടി. സമയം ആറര