പുതുതായി വാങ്ങിയ അംബാസിഡറിൽ അമ്മാവന്റെ വീട്ടിലേക്ക് രചനയെ പെണ്ണ് കാണാൻ ചെന്നു. ഭാമേച്ചിക്കും അവളെ നല്ലപോലെ ബോധിച്ചു നാടൻ പെൺകുട്ടിയാണ്, അവൾ എനിക്ക് നന്നായി ചേരുമെന്നും പറഞ്ഞു. രചനയ്ക്കും എന്നെ പണ്ടേ ഇഷ്ടമായിരുന്നു എന്നവൾ ഭാമേച്ചിയോടു പെണ്ണുകാണാൻ ചെന്നപ്പോൾ പറഞ്ഞിരുന്നത്രെ. സത്യതില് ഞാനവിടെ താമസിച്ചപ്പോൾ പോലും അവളുമായി അടുക്കാൻ അധികം ശ്രമിച്ചിട്ടില്ല. ഭാമേച്ചി മാത്രമായിരുന്നല്ലോ അപ്പോഴെന്റെ മനസ്സിൽ.
ലാൻഡ്‌ലൈനിൽ മിക്കപ്പോഴും രചനയുടെ ഫോൺ എന്നെ തേടിയെത്തി, അവളധികം സംസാരിക്കില്ലെങ്കിലും എന്റെ സ്വരം കേൾക്കാൻ വേണ്ടിമാത്രം അവൾ ഫോൺ ചെയ്യും. അവൾക്ക് തയ്യലും എംബ്രോയ്ഡറിയുമൊക്കെയാണിഷ്ടം.
അല്പം പാടാനും അറിയാം, എനിക്കവളുടെ പാട്ട് അത്രയ്ക്കിഷ്ടപെട്ടു. അങ്ങനെ രചനയുടെ പാട്ടിലൂടെ ഞാൻ അവളെയും പ്രണയിക്കാൻ തുടങ്ങി.
അവളുടെ സൗന്ദര്യമെന്നു പറയുന്നത് വട്ട മുഖവും നീണ്ട കറുത്ത പുരികങ്ങളുമാണ്, വിടർന്ന ചുണ്ടും മുല്ലപ്പൂ പല്ലുകളും ചെറിയ ചുരുണ്ട മുടിയും തുടിക്കുന്ന മുലകളുമാണ്.
അത്യാവശ്യം തടിയുണ്ടെങ്കിലും എനിക്ക് ഇപ്പൊ നല്ല തടിയും ആരോഗ്യവും ഉളളതുകൊണ്ട് നല്ല ചേർച്ചയാണ് അവൾ.
ഭാമേച്ചിയടൊപ്പം തളർന്നു കിടന്നു മയങ്ങുമ്പോ രചനയെകുറിച്ചു ഭാമേച്ചി എന്നും ചോദിക്കും, അവൾ വിളിച്ചോ എപ്പോഴാണ് കാണാൻ പോകുന്നെ എന്നൊക്ക, അച്ഛൻ അംബാസിഡർ വാങ്ങിയശേഷം രണ്ടു മണിക്കൂർ യാത്രയെന്ന് പറയുന്നത് ഇപ്പൊ എളുപ്പമായി, ഞാനിടക്ക് രചനയെ കാണാനും പോകും.
നിശ്ചയം ഒരു പാഴ്ച്ചിലവാണ് എന്നതുകൊണ്ടും യാത്രാക്ലേശം ഉള്ളതുകൊണ്ടും ഞങ്ങളത് ഒഴിവാക്കി . എങ്കിലും ജോലിയിൽ കേറിയതല്ലേ ഉള്ളു എന്നതുകൊണ്ട് ഒരുവര്ഷത്തിനു ശേഷമാണ് കല്യാണതീയതി കുറിച്ചത്.
കല്യാണത്തിന് രവിയേട്ടനും ലീവാക്കി എല്ലാത്തിനും മുൻപിൽ ഉണ്ടായിരുന്നു. എന്റെ ചേട്ടന്റെ സ്‌ഥാനത്. അങ്ങനെ സർവ്വമംഗളം കല്യാണം കഴിഞ്ഞു. സന്തോഷത്തിന്റെ നാളുകൾ. രചന സർവാംഗവിഭൂഷിതയായി നിലവിളക്കുമായി വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി. അമ്മ പറയും നല്ലപോലെ അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി ആണെന്ന്, ഒന്നിനും ഒരു പരാതിയില്ല, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം പെണ്ണ്.
ആദ്യരാത്രിയിലെ ആദ്യരതിയും മറക്കാൻ ആവാത്ത അനുഭവം ആയിരുന്നു ഞങ്ങളിരുവർക്കും . എന്നെ അവളുടെ പൂറിലേക്ക് സ്വീകരിക്കാൻ അവളൊത്തിരി ബുദ്ധിമുട്ടി. ഞാനതുകൊണ്ട് ബാഹ്യലീല മാത്രം പുറത്തെടുത്തുകൊണ്ട് എന്റെ രചനയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു,