ലോക്ക്‌ഡൗണിൽ മാമിയും ഞാനും [ഋഷി]

Posted by

ആ.. മീന വിശേഷങ്ങൾ പറഞ്ഞു. എന്തെങ്കിലും വേണമെങ്കിൽ നീ പോയി വാങ്ങിക്കൊടുക്കണം.

ഇന്ന് ലുലുവിൽ അപ്പോയിന്റ്മെന്റു ഫിക്സു ചെയ്തു അങ്കിൾ. ആന്റിയൊരു ലിസ്റ്റു തന്നിട്ടുണ്ട്. പിന്നെ ബക്കാലയുമുണ്ടല്ലോ.. ഞാൻ പറഞ്ഞു.

സീ വിലാസ്… അങ്കിൾ സ്വരം താഴ്ത്തി. മീന ഈസ്…കൊഞ്ചം സെൻസിറ്റീവ്. അവളേതാവത് ശൊല്ലിയാലും യൂ ഡോൺട് മൈന്റ്. യേസ് മൂളിക്കോ. ഗുരുവായൂരപ്പൻ കനിഞ്ഞിരുക്ക്. ഷീ ലൈക്ക്സ് യൂ… പിന്നെയും ആ ചിരി മുഴങ്ങി.

ആ പോതും. നീ കോഫി സാപ്പിട്. മാമി ഫോൺ പിടിച്ചു വാങ്ങി.

അവനുക്ക് ഓഫീസ് ടൈമാച്ച്. ഉങ്കളെ മാതിരി ഫ്രീ ടൈം കിടയാത്! മാമി അങ്കിളിനെ ശാസിക്കുന്നത് കേട്ടു ഞാൻ ചിരിച്ചു. മാമിയെന്നെ കണ്ണുരുട്ടിക്കാണിച്ചു.

മാമിയേൽപ്പിച്ച സാൻഡ്വിച്ചുകളും, ഫ്ലാസ്ക്കു നിറയെ ഫിൽറ്റർ കാപ്പിയുമായി ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ പണ്ടത്തെപ്പോലെ ഓഡിയോ പുസ്തകമോ, പാട്ടുകളോ ഒന്നും ഞാൻ കേട്ടില്ല. എന്റെ സുന്ദരിയായ മാമീടെ രൂപവും ആ പെരുമാറ്റവും, പിന്നെന്തെല്ലാമോ കൂടിയും മനസ്സിൽ വന്നു കയറി ഓഫീസെത്തിയതറിഞ്ഞില്ല.

പടിപ്പതു പണിയുണ്ടായിരുന്നു. എന്നാലും കിട്ടിയ ഇടവേളകളിലെല്ലാം ഞാനേതോ സ്വപ്നലോകത്തായിരുന്നു. ജീവിതത്തിൽ ഇതുവരെ ദൈവം കനിഞ്ഞു സഹായിച്ച് അമ്മയും ചേച്ചിയുമല്ലാതെ ഒരൊറ്റപ്പെണ്ണിനോടും എനിക്കടുപ്പമില്ല. പിന്നേം ചെല സ്ത്രീജനങ്ങളെ കണ്ടത് ഇവിടെ ജോലിക്ക് ചേർന്നതീപ്പിന്നെയാണ്. അതാണേല് ശരിക്കും സുന്ദരികളായ ലെബനീസ്, പലസ്തീനി, ചുരുക്കം ഈജിപ്ഷ്യൻ പെണ്ണുങ്ങൾ… ഇങ്ങനെ പല ഡിപ്പാർട്ട്മെന്റുകളിലും ഉണ്ടെങ്കിലും എന്തോ അവരോടൊക്കെ ഒരു ബിസിനസ് ബന്ധമായിരുന്നു. പിന്നൊള്ളത് ഇന്ത്യക്കാരികളായ സെക്രട്ടറിമാരാണ്. അവളുമാർക്കാണേല് റിപ്പോർട്ട് ചെയ്യണ മാനേജർമ്മാരേക്കാളും ജാഡയും. ചെല ഐറ്റി കൊലീഗുകൾ മുറുമുറുക്കാറൊണ്ടാരുന്നേലും ഞാനതിലൊന്നും ചേരാറില്ലായിരുന്നു. ഏതോ അപ്പാവിച്ചെറുക്കൻ എന്ന നെലേല് അവന്മാരും ഈ വിഷയങ്ങൾ ഞാനുമായി പങ്കുവെക്കാനൊന്നും മെനക്കെട്ടുമില്ല.

ഇന്നിപ്പോൾ… ഇവിടെ… ഈ കോവിഡിന്റെ നടുവിൽ… ഈ അറബി നാട്ടിൽ… എനിക്കെന്താണ് സംഭവിക്കുന്നത്? ആകപ്പാടെ ഞാൻ നിലത്തൊന്നുമല്ല… എവിടൊക്കെയോ ഒഴുകി നടക്കുകയാണ്! എന്റെ… അങ്ങിനെ പറയാമോ? അവർ നിന്റെയാരാണ്? കൊഴുത്ത സുന്ദരിയായ…. അതെ… എന്റെ മാമി! എന്റെ… എന്റേതുമാത്രമായ മാമി…. നോ! സ്റ്റുപ്പിഡ് ഫൂൾ! ചുമ്മാ ആ പാവത്തിനെപ്പറ്റി ആവശ്യമില്ലാത്ത ഓരോന്നാലോചിച്ച് കൂട്ടണ്ട. നിന്നെ മാമിയ്ക്കെന്തു കാര്യമാണ്!

പലവിധത്തിലുള്ള ചിന്തകളിൽപ്പെട്ട് ഞാൻ വലഞ്ഞു. പണിയെല്ലാം യാന്ത്രികമായി ചെയ്തു തീർത്തു. ഓഫീസിലെ മന്ദൂപ്പ് (ഒഫിഷ്യൽ മെസ്സെഞ്ചർ) വന്നിരുന്നു. അറബിയാണ്. പുള്ളീടെ കയ്യിൽ റെഡിയാക്കിയ മൂന്നു ലാപ്ടോപ്പുകളും ഏൽപ്പിച്ചിട്ട് ഞാൻ വിട്ടു.

ലുലുവിൽ നിന്നും വാങ്ങിയ സാധനങ്ങൾ… അരി, പരിപ്പ്, ഉഴുന്ന്, പൊടികൾ

Leave a Reply

Your email address will not be published. Required fields are marked *