രാവിലെ പാത്തുമ്മ വിളിച്ചു ഞങ്ങൾ എഴുനേറ്റ് സൈനു ഒളിച്ചു
കുഞ്ഞോനേ സൈനു എവിടെ ഞാൻ കണ്ടില്ല പാത്തുമ്മ
പാത്തുമ്മ : എനിക്കറിയാം അകത്തു ഉണ്ടെന്ന് ഇന്നലെത്തെ നിങ്ങളുടെ ഒച്ചയും ബഹളവും ഞാൻ കേട്ടു അവളോട് വരാൻ പറയ് 2 ആളോടും എനിക്ക് സംസാരിക്കണം വരുമ്പോ അവളോട് കട്ടിലിലെ വിരി എടുത്തിട്ട് വരാൻ പറയ് അതിലപ്പിടി ചോരയാണ്.
അവളും ഞാനും പാത്തുമ്മാന്റെ അടുത്തേക്ക് ചെന്നു.
മക്കളെ 2ആളും എന്റെ മക്കളാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം വലുതായല്ലോ 3 ദിവസം കഴിഞ്ഞാൽ നിക്കാഹ് അല്ലെ.
കഴിഞ്ഞത് കഴിഞ്ഞു 2 ആളും പോയി പല്ല് തേച്ചു നാസ്ത കഴിക്ക്
പാത്തുമ്മ ഞങ്ങളെ വഴക്ക് പറഞ്ഞില്ല
കുറച്ച് ദിവസം കഴിഞ്ഞു സൈനു നിക്കാഹ് കഴിഞ്ഞു പോയി കെട്ടിയത് ഒരു മൊയലാർ ആണ്.
ഞാനും പാത്തുമ്മയും വീട്ടിൽ ഒറ്റക്ക്
പാത്തുമ്മ : സൈനു പോയി എനിക്ക് ഇനി കുഞ്ഞോൻ മാത്രേയൊള്ളൂ. കുഞ്ഞോന് അമ്മായിമാരും മുറപ്പെങ്ങളൊക്കെ ഉണ്ട്.അതെന്താ പാത്തുമ്മ അങ്ങനെ പറയണേ എനിക്കും പാത്തുമ്മ മാത്രേയൊള്ളൂ. എന്താ ഇങ്ങനെ ഇട്ട് എന്നെ വിഷമിപ്പിക്കുന്നെ അന്ന് ഒരു കയ്യബദ്ദം പറ്റിപ്പോയി മാപ്പ്.
അയ്യേ എന്റെ മോൻ കരയുന്നോ പണ്ടും ഇങ്ങനാ പെട്ടെന്ന് കരയും അപ്പൊ പാല് തന്നു ഉറക്കും അതൊക്കെ ഓർക്കുമ്പോഴാ മക്കൾ ഇത്രേം വലുതായത് അറിയുന്നത്.
പാത്തുമ്മ എന്നെ ഉറക്കി തരോ പഴയപോലെ
അമ്പടാ കളിയാക്കുന്നോ
കളിയാക്കിയതല്ല കാര്യമായിട്ടാണ്.
തുടരും…
മലപ്പുറത്ത് ഒരു വലിയ കുടുബത്തിലാണ് ഞാൻ ജനിച്ചത് അഹമ്മദാജിയുടെയും കദീജുമ്മയുടെയും 4 മക്കളിൽ ഇളയവനായ അബ്‌ദുൽഖദ്റിന്റെയും താഹിറായുടേം മകനായി ജനിച്ചു. എനിക്ക് 3 വയസ്സുള്ളപ്പോൾ ഉമ്മയും ഉപ്പയും മദിരാസിൽ ഒരു കാർ അപകടത്തിൽ മരണപെട്ടു. അതിന് ശേഷം എന്നെ നോക്കുന്നത് വെല്ലുമ്മയും വെല്ലുപ്പയും ഉപ്പാക്ക് 3 പെങ്ങന്മാരായിരുന്നു എല്ലാവരും നിക്കാഹ് കഴിഞ്ഞു അവരവരുടെ വീട്ടിൽ ഉപ്പാന്റെ മരണത്തിനു ശേഷം വെല്ലുപ്പ തളർന്നു കിടപ്പിലായി 65 വയസ്സ് ഉണ്ടായിരുന്നു വെല്ലുമ്മയ്ക്ക് 50 വയസ്സ് വീട്ടിലെ ജോലിക്കാരി പാത്തുമ്മയാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്.