റോയി ചിരിക്കുകമാത്രം ചെയ്തു.
ഏത് രാജ്യത്തു പോകണം…? പറ USA, UAE, UK, China, Russia, Brazil.. ഏത് രാജ്യത്തു വേണേലും അങ്ങയെ ഞാൻ കൊണ്ടുപോകും… ഏത് തരം ഭക്ഷണം വേണം ഇച്ഛയാന്..? അതും എത്തിച്ചു തരും ഞാൻ… പറ.. അല്ലെങ്കിൽ കളിക്കാൻ പെണ്ണിനെ വേണോ… പറ ഏത് തരം,എത്രയെണ്ണത്തെ… കോളേജിൽ പഠിക്കുന്ന കൊച്ചു പൂറികൾ മുതൽ മുതിർന്ന മോഡലുകൾ വരെ .. ഞാൻ ഒപ്പിച്ചു തരും. ഇച്ചായന്റെ ഒരു വാക്ക് മതി ഇവിടെയെത്തും.
റോയി അല്പസമയം ചിന്തിച്ചതിനു ശേഷം പറഞ്ഞു : ഇപ്പൊ ഒന്നും വേണ്ട… വേണമെന്ന് തോന്നുമ്പോ പറയാം.
അത് മതി.. അത് മതി ഇച്ചായാ… ഇച്ചായന് എപ്പോ തോന്നുന്നോ അപ്പൊ പറയ്. ഞാൻ നേടിത്തരും.
ശെരി..
അഹ് പിന്നെ ഇച്ചായാ.. ഞാൻ നാളെ UAS യിലേക്ക് തിരികെ പോകും. കുറച്ചു ജോലികൂടെ ചെയ്തു തീർക്കാനുണ്ട്. അതിനു ശേഷം ഉടനെ തിരികെയെത്താം… ഇച്ചയനെ നോക്കാൻ ഇവിടെ പണിക്കാരുണ്ട്… എന്തേലും വേണേൽ അവരോട് ചോദിച്ചാൽ മതി.
ഒക്കെ ആൽബി..
അയാൾ മറുപടി നൽകി.
അങ്ങനെ പിറ്റേന്ന് ആൽബി തിരികെ അമേരിക്കയിലേക്ക് പോയി.
വെറുതെ ബംഗ്ലാവിൽ ഇരിക്കുക മാത്രമായി റോയി. വളരെ വിലകൂടിയ മദ്യങ്ങളും, വിവിധ തരം ഭക്ഷണങ്ങളുമൊക്കെ കഴിച്ച് അയാൾ ദിവസങ്ങൾ തള്ളി നീക്കി. ജീവിതം അയാൾക്ക് വല്ലാതെ മടുക്കാൻ തുടങ്ങി. ഒന്നും ചെയ്യേണ്ടതില്ല ഒരു ഫോൺ കോൾ ചെയ്താൽ എല്ലാം മുൻപിലെത്തും.
ആകപ്പാടെ ജീവിതത്തിന് ഒരർത്ഥമില്ലാത്ത പോലെ.
അങ്ങനെയിരിക്കെയാണ് അയാളുടെ മനസ്സിൽ പഴയ ഓർമകൾ ഉടലെടുത്തത്. തന്റെ കുടുംബം, കൂട്ടുകാർ എല്ലാം.. എവിടെയാണിപ്പോൾ.
അയാൾ ഉടനെ തന്നെ ആൽബിയെ ഫോണിൽ വിളിച്ചന്വേഷിച്ചു.
ആൽബി അതൊന്നും പറയാൻ കൂട്ടാക്കിയില്ല… അതിനെക്കുറിച്ചൊക്കെ മറന്നു കള എന്നായിരുന്നു അവന്റെ മറുപടി.
പക്ഷെ വീണ്ടും വീണ്ടും.. റോയി ചോദിച്ചു..
ഒടുവിൽ കാര്യങ്ങൾ പറയാൻ ആൽബി നിർബന്ധിതനായി.
അവന്റെ വായിൽ നിന്നും കേട്ട സത്യങ്ങൾ റോയിയെ വല്ലാതെ തളർത്തി.
തന്റെ ഭാര്യയായിരുന്നവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്.
പക്ഷെ ചെറിയൊരു ആശ്വാസം രണ്ട് കൂട്ടുകാർ ജീവനോടെയുണ്ട് എന്നതാണ്. രവിയും, വാസുവും.
വളരെ ദരിദ്ര കുടുംബത്തിലാണ് റോയി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചുപോയി. പിന്നെയങ്ങോട്ട് കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു. പഠനം പാതിവഴിയിൽ ഉപീക്ഷിച് തെരുവിലേക്കിറങ്ങി. കിട്ടുന്ന