വഴിയിൽ നിന്നും അല്പം മാറി കൂറ്റനോരു ആഞ്ഞിലിമരം നിൽക്കുന്നു. വെറുതെ അതിന്റെ വണ്ണം ഒന്നു പരിശോധിക്കാനായി അതിന്റെ അടുത്തേക്കു നടന്നു. രണ്ടു കൈ കൊണ്ടും പിടിച്ചു നോക്കി. വട്ടമെത്തുന്നില്ല…
അപ്പോഴാണ് വഴിയുടെ വളവു തിരിഞ്ഞ് ശാലിനി വരുന്നത് കണ്ടത്. തൊട്ടു പുറകേ സൂരജും. മരത്തിന്റെ മറവിലായതു കൊണ്ടാകണം അവർ ആനിയെ കണ്ടില്ല. അവരെ വിളിക്കാനായി മുന്നോട്ടാഞ്ഞ അവൾ അവിടെത്തന്നെ നിന്നു പോയി. പിന്നെ മെല്ലെ മരത്തിനോടു പറ്റിച്ചേർന്നു മറഞ്ഞു നിന്നു…
കാരണം ശാലിനിയുടെ തൊട്ടു പിറകേ വന്ന
സൂരജ് ശാലിനിയെ പൂണ്ടക്കം പിടിച്ച് വാരിയെടുക്കുന്നതാണ് അവൾ കണ്ടത്…
സൂരജിന്റെ പിടി വിടുവിച്ച് ശാലിനി ഓടി ആനി മറഞ്ഞു നിൽക്കുന്ന മരത്തിന്റെയടുത്തെത്തി. സൂരജും പുറകേ ഓടി വന്നു. ശാലിനി മരത്തിൽ ചാരി നിന്നു കിതച്ചു. സൂരജ് അവളെ മരത്തിനോടു ചേർത്തമർത്തി മേലേക്കു ചാഞ്ഞു. മരത്തിന്റെ ഇപ്പുറം നിൽക്കുന്ന ആനിയെ കാണാൻ അവർക്കു കഴിയുമായിരുന്നില്ല.
” ശ്ശോ… വിട്… വല്ലോരും കാണും ” ശാലിനിയുടെ ശബ്ദം.
” ഇവിടിപ്പം ആരു വരാനാ ” സൂരജ്.
” ആ ആനിച്ചേച്ചിയെങ്ങാനും…” ശാലിനി.
” പിന്നേ… കോപ്പാ… ചേച്ചി വീട്ടിലിക്കുവല്ലേ…”
” ശ്ശോ… കയ്യെടുക്ക്… ബ്ലൗസൊക്കെ ഉടയുമേ…”
” അതിനെന്നാ… ഉടയട്ടെ “
” പിന്നേ…. വീട്ടിച്ചെല്ലുമ്പം സാരീം ബ്ലൗസുമൊക്കെ ഉടഞ്ഞിരുന്നാൽ ആനിച്ചേച്ചിക്കു സംശയം തോന്നും…”
” എന്നാ ഊരിക്കള. അപ്പം ഉടയില്ല “
” വേണ്ട മോനേ..വേണ്ട മോനേ..”
” എന്നാ വാടീ കളിക്കാം “
” ഈ വഴിയിൽ വച്ചോ “
” വാഴത്തോട്ടത്തിൽ പോകാം “
” എന്നാ നടക്ക് “
വഴിയുടെ വലതുവശത്ത് കപ്പ കൃഷി ചെയ്തിട്ടുണ്ട്. അതിനപ്പുറം വാഴയും .
പാദ ചലനങ്ങൾ അകന്നു പോകുന്നതറിഞ്ഞ് ആനി മറവിൽ നിന്നും മെല്ലെ എത്തി നോക്കി.
ശാലിനിയും സൂരജും കപ്പച്ചടികൾക്കിടയിലേക്ക് കയറിപ്പോകുന്നതു കണ്ടു.