“അമ്മയ്ക്ക് ഇനി മോള് മാത്രേയുള്ളു. “
കോടതി മുറിയിൽ നിന്നു തിരിച്ചു വീട്ടിലെത്തിയ ഉടൻ രാധിക ഭാമയെ കെട്ടിപിടിച്ചു കരഞ്ഞു.
“കരയാതമ്മ… ഞാനില്ലേ എന്നും അമ്മയുടെ കൂടെ. “
ജീവിതം നഷ്ടമായിന്നു തോന്നിയ നിമിഷത്തിൽ നിന്നു രാധികയെ ഇവിടെ വരെ എത്തിച്ചത് ഭാമയുടെ വാക്കുകളാണ്.അന്ന് ആണ് രാധിക അവസാനമായി കരഞ്ഞത്. പിന്നെ എല്ലാത്തിനോടും വാശിയായിരുന്നു. തളർന്നു പോവുമ്പോൾ താങ്ങി നിർത്താൻ മകളുടെ തോൾ ഉണ്ടെന്ന വിശ്വാസമായിരുന്നു ഇതു വരെ. ഇനി അവൻ പറഞ്ഞിട്ടു പോയത് പോലെ അവളും തന്നെ വിട്ടു ഇറങ്ങി പോകുവോ? താനും ചെയ്തത് അത് തന്നെയല്ലേ. ഇഷ്ടപെട്ടവന് വേണ്ടി സ്നേഹിച്ചവരെയെല്ലാം ഇട്ടു ഇറങ്ങി പോന്നു. തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് . ഇനിയൊരു നഷ്ടം കൂടി താങ്ങാനുള്ള കരുത്ത് തനിക്കില്ല.ആ ചിന്തയിൽ നിന്നും മുറ്റത്ത് കല്യാണ പന്തലുയർന്നു. Bhama R Pillai weds Rajesh Raveendran.
“അമ്മ നേരത്തെ എണീറ്റോ.? “
ആദ്യ രാത്രിയുടെ ആലസ്യത്തിൽ നിന്നു എഴുന്നേറ്റ ഭാമ അടുക്കളയിൽ എത്തിയപ്പോളേക്കും സ്റ്റവിന് മുകളിൽ ചായ തിളയ്ക്കുന്നുണ്ടാരുന്നു.
“ഞാൻ നേരത്തെ എഴുന്നേറ്റതല്ല. മോളു എഴുനേൽക്കാൻ താമസിച്ചതാ. “
ചായ പാത്രത്തിൽ നിന്നു മൂന്നു കപ്പിലേക്കായി ചായ പകർത്തുന്നതിനിടയിൽ രാധികയുടെ ചുണ്ടിൽ ചെറു പുഞ്ചിരി പടർന്നു.അത് കേട്ടതും ഭാമയുടെ മുഖം നാണം കൊണ്ട് തുടുത്തു.
“അതമ്മാ… ഇന്നലെ ഉറങ്ങിയപ്പോൾ കുറച്ചു ലേറ്റ് ആയി.. അതോണ്ട്.. “
വാക്കുകൾക്ക് വേണ്ടി പരതിയ മോൾക്ക് മുൻപിൽ രാധികയ്ക് ചിരി പിടിച്ചു നിർത്താനായില്ല..
“ഞാനതിനൊന്നും ചോദിച്ചില്ലല്ലോ നീ ഇങ്ങനെ നിന്നു വിയർക്കാൻ. ഇത് കൊണ്ട് പോയി രാജേഷിനു കൊടുക്ക്. “
അമ്മ നീട്ടിയ കപ്പും വാങ്ങി രാധിക അടുക്കളയിൽ നിന്നു രക്ഷപെട്ടു.
“ദേ ചായ വച്ചിട്ടുണ്ട്.. എഴുനേൽക്ക്. “
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഭാമയുടെ കൈയിൽ അവന്റ പിടി വീണു.
“എന്താ ഇത്ര ധൃതി പോവാൻ. “
അവളുടെ മിനുസമാർന്ന കൈക്ക് മുകളിൽ അവൻ വിരലോടിച്ചു.
“കൈ വിട് ചേട്ടാ.. അല്ലേൽ തന്നെ രാവിലെ അമ്മയുടെ മുൻപിൽ നാണം കെട്ടേച്ചും ഉള്ള വരവാ.”
“നാണമൊക്കെ ഉണ്ടോ എന്റെ പൊന്നിന്. ഇന്നലെ രാത്രയിൽ കണ്ടില്ലല്ലോ ഒന്നും. “
അവളുടെ കയ്യിൽ പിടിച്ച കൈ തെന്നി നൈറ്റിയിൽ തള്ളി നിന്ന അവളുടെ ചന്തിയിൽ എത്തി. ഇന്നലെ എത്ര ഞെരിച്ചിട്ടും മതി വന്നില്ല ഈ രണ്ടു മദന കുടങ്ങളും. അതിന്റ മാർദ്ദവത്തിലേക്ക് ഒന്നുടെ അവന്റെ കൈ അമർന്നു.
അവന്റെ കൈക്കുള്ളിൽ മാംസം ഞെരിയുന്ന സുഖത്തിൽ അവൾ പെരുവിരലിൽ കുത്തി പൊങ്ങി.