കോട്ടയം കൊല്ലം പാസഞ്ചർ 11
Kottayam Kollam Passenger Part 11 bY മനോജ് ഉർവശി
Click here to read previous Parts
“ദാ .. ഇവിടെ ഒരു ഒപ്പ് ഇട്ടോളൂ … “
ടൈപ്പ് ചെയ്ത മുദ്ര പത്രം ജെസ്സിക്ക് മുൻപിലേക്ക് നീട്ടി കൊണ്ട് അഡ്വക്കേറ്റ് രമേഷ് പറഞ്ഞു.
തൊട്ടടുത്തായി നിൽക്കുന്ന സുധാകരൻ പിള്ളയെ ഒന്ന് നോക്കി , അയാളുടെ മൗനാനുമതി വാങ്ങിയ ശേഷം ജെസ്സി രമേഷ് പറഞ്ഞ മുദ്ര പത്രത്തിൽ ഒപ്പിട്ടു.
മേശ മേലേക്ക് കുനിഞ്ഞ് നിന്നു കൊണ്ട് ജെസ്സി ഒപ്പിടുമ്പോൾ അല്പ നേരം മുൻപ് തന്റെ കൈകളാൽ ഉടച്ചു പിഴിഞ്ഞ അവളുടെ മുല കുംഭത്തിന്റെ വിടവുകൾ ചുരിദാറിന്റെ താഴ്ത്തി വെട്ടിയ കഴുത്തിൽ കൂടി പുറത്തേക്ക് വന്നു. ആ കാഴ്ച രമേഷിന്റെ അരക്കെട്ടിൽ വീണ്ടും ചലനം ഉണ്ടാക്കി , അവളെ തഴുകി എത്തുന്ന കാറ്റിൽ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മണം ഉണ്ടായിരുന്നു. താൻ ജെസ്സിയുടെ പൂറ്റിലേക്ക് നിറച്ച കൊഴുത്ത കട്ട പാൽ അല്പാല്പമായി അവളുടെ മദന ചെപ്പിൽ തളം കെട്ടി നിൽക്കുന്നുണ്ടാകാം എന്ന ഓർമ്മ അവനെ വീണ്ടും ഒരു അങ്കത്തിന് പ്രേരിപ്പിച്ചു. ജെസ്സിയുടെ അല്പം ചാടിയ അടി വയർ , ഒത്ത നടുക്കായി നിറഞ്ഞു നിൽക്കുന്ന കുഴിഞ്ഞ പൊക്കിൾ ചുഴി , താഴേക്ക് ഒഴുകി ഇറങ്ങുന്ന ചെമ്പൻ രോമങ്ങൾ , വീണ്ടും അവയെല്ലാം ഒന്നു കൂടി കാണുവാൻ സാധിക്കുമോ …
പേന പിടിച്ചിരിക്കുന്ന അവളുടെ വിരലുകളിൽ ഏതാനും നിമിഷങ്ങൾ മുൻപ് വരെ ഉണ്ടായിരുന്ന തന്റെ കരി വീരൻ ഇപ്പോഴിതാ വീണ്ടും കൊതിക്കുന്നു ആ കൈകളിൽ കിടന്ന് പുളയുവാൻ.
പക്ഷേ , ജെസ്സിയുടെ കണ്ണിൽ നിന്നും മുദ്ര പത്രത്തിലേക്ക് ഒഴുകി വീണ കണ്ണുനീരിന് അവന്റെ വികാരത്തെ അടക്കി നിർത്തുവാനുള്ള ശേഷിയുണ്ടായിരുന്നു. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് , രമേശ് ഒപ്പിട്ട മുദ്ര പത്രം വേഗം തിരികെ വാങ്ങിയിട്ട് അടുത്തു നിൽക്കുന്ന സുധാകരൻ പിള്ളയോട് ആയി പറഞ്ഞു ,
“നിങ്ങൾ ഇന്ന് തന്നെ തിരികെ കായംകുളത്തേക്ക് പൊക്കോളൂ . ഇവിടെ നിൽക്കണമെന്നില്ല .. കേസിന്റെ പ്രോഗ്രസ് ഞാൻ അറിയിക്കാം “
“സാർ , താങ്കൾ എന്റെ മകന് ഒരു ആപത്തും സംഭവിക്കാതെ ഇറക്കിക്കൊണ്ട് വരും എന്ന് എനിക്ക് വിശ്വസിക്കാം… അല്ലേ ?”
തൊഴു കൈകളോടെ സുധാകരൻ പിള്ള ചോദിച്ചു.
“മിസ്റ്റർ പിള്ള ഒന്നു കൊണ്ടും പേടിക്കേണ്ട കാര്യമില്ല , ഈ കേസിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട് ഇത് നമ്മൾ ജയിച്ചിരിക്കും ”
ഉറച്ച ശബ്ദത്തിൽ രമേഷ് പറഞ്ഞു.
അയാളുടെ വാക്കുകൾ വിശ്വസിച്ചു കൊണ്ട് സുധാകരൻ പിള്ളയും ജെസ്സിയും അവിടെ നിന്നും ഇറങ്ങി. നിറ കണ്ണുകളോടെ ജെസ്സി രമേഷിന് യാത്രാ മൊഴി നൽകി.
ജെസ്സിയുടെ കണ്ണുനീർ വീണു കുതിർന്ന മുദ്ര പത്രത്തിലേക്ക് നോക്കുന്തോറും , രമേഷിന്റെ മനസ്സിൽ ഒരു പിടച്ചിൽ തുടങ്ങി.
താൻ കരിയറിൽ ഇതു വരെ ഒരു കേസും തോറ്റിട്ടില്ല എന്നുള്ളത് സത്യം , പക്ഷേ അവയെല്ലാം പൂർണമായി പഠിച്ച ശേഷം ഞാൻ എടുത്ത കേസുകളായിരുന്നു . ഒരു ദുർബല നിമിഷത്തിൽ പര പുരുഷന്മാർക്ക് ശരീരം കാഴ്ച വെച്ച കഥ ഒരു പെൺകുട്ടി തന്റെ മുൻപിൽ ഇരുന്നു പറഞ്ഞപ്പോൾ നിയന്ത്രിക്കാൻ സാധിച്ചില്ല എന്നുള്ളത് സത്യം .. പക്ഷേ കണ്ണു നീരിൽ കുതിർന്ന് അവൾ എഴുതി ഒപ്പിട്ടു തന്ന മുദ്ര പത്രത്തിന് ഞാൻ പഠിച്ച ഏത് നിയമ പുസ്തകത്തെയും ദഹിപ്പിക്കുവാനുള്ള ശേഷി ഉണ്ടായിരുന്നു. അവർ എന്നിൽ അർപ്പിച്ച വിശ്വാസത്തെ എനിക്ക് രക്ഷിച്ചേ പറ്റൂ.