ഹോമകുണ്ധത്തിന് അപ്പുറം മൃഗക്കൊഴുപ്പിൽ പൊട്ടി പൊട്ടി കത്തി നിൽക്കുന്ന അഞ്ച് തിരികൾ വീതം ഇട്ട മൂന്ന് നിലവിളക്കുകളും!
പത്മാസനത്തിൽ ഇരിക്കുന്ന ഭൈരവന് തൊട്ട് മുന്നിൽ ജ്വലിക്കുന്ന ഹോമകുണ്ധവും അതിന് പിന്നിൽ അഞ്ച് തിരികൾ കത്തുന്ന മൂന്ന് നിലവിളക്കുകളും!
വിളക്കുകൾക്ക് പിന്നിൽ നാരങ്ങാ മാലയും ചെമ്പരത്തി മാലയും ചാർത്തിയ ഒരു വലിയ കരി പിടിച്ച കൽവിളക്ക് പോലെ കറുത്ത ശൂലം കുത്തി നിർത്തിയിരിക്കുന്നു…
ഭൈരവന്റെ ഇടത് ഭാഗത്ത് ഹോമകുണ്ടത്തിന് വെളിയിൽ വലിയ ഓട്ടുകിണ്ടി കലശം കെട്ടിയ കാലുള്ള കിണ്ടിയ്ക്ക് മുകളിൽ ആലിലയുടെയും മാവിലയുടെയും മദ്ധ്യേ ചന്ദനവും കുങ്കുമവും തൊട്ട നാളികേരം തൂശനിലകൾ പൂജാപുഷ്പങ്ങൾ!
മൂട് ചെത്തിയ രണ്ട് കരിക്കുകളും ഒരുകുപ്പി വാറ്റ്
ചാരായവും!
ഭൈരവന് തൊട്ട് മുന്നിൽ കൈമണി, കർപ്പൂരത്തട്ട്, പിത്തള പാത്രത്തിൽ തെള്ളിപ്പൊടി, കൈവിളക്ക്!
ഇടത് വശത്ത് കാലുകൾ ബന്ധിച്ച ഒരു പൂവൻ കരിംകോഴി!
വലത് വശത്ത് കൈ അകലത്തിൽ ഒരു മടവാൾ!
ഇടമുറിയാതെ ഭൈരവന്റെ ചുണ്ടിൽ നിന്നും ഉതിരുന്ന ഘോരമന്ത്ര പ്രവാഹത്തിലോ ഇടയ്ക്കിടെ മുഴങ്ങുന്ന കൈമണി നാദത്തിലോ ഇടയ്ക്കിടയ്ക്ക് ഹോമകുണ്ടത്തിലേയ്ക്ക് വീണ് ആളുന്ന തെള്ളിപ്പൊടിയിലേയ്ക്കോ ഒന്നും അല്ലായിരുന്നു വസുന്ധരയുടെ തിളക്കമാർന്ന മിഴികൾ!
ഏതോ സ്വപ്നാടനത്തിൽ എന്നത് പോലെ അവിടെ നടക്കുന്നത് ഒന്നും അറിയുന്നതേ ഇല്ല എന്ന മട്ടിൽ ഇരുന്ന് ഇമചിമ്മാതെ ആ മിഴിയിണകൾ പത്മാസനത്തിൽ ഇരിയ്ക്കുന്ന ഭൈരവസ്വാമികളുടെ ചെമ്പട്ട് തറ്റിന്റെ മുന്നിലെ കൂർത്ത് നിന്ന വലിയ മുഴയിൽ ആയിരുന്നു…!
അഗ്നികുണ്ടത്തിന് അരികെ ആ അഗ്നിയെ നിഷ്പ്രഭമാക്കും വണ്ണം നാമമാത്രമായ ചെമ്പട്ടിൽ പൊതിഞ്ഞ കത്തി ജ്വലിക്കുന്ന തന്റെ സൌന്ദര്യത്തിൽ കമ്പി അടിച്ച സ്വാമിയുടെ താൻ കണ്ടതിലും തന്റെ സങ്കൽപ്പത്തിൽ ഉള്ളതിലും വലിയ ആ ചെമ്പട്ടിൽ പൊതിഞ്ഞ ഭോഗദണ്ധിൽ മാത്രം ആയിരുന്നു ആ മിഴിയിണകൾ!