മദാലസമേട് ഇതുവരെ [പമ്മൻ JR]

Posted by

വെറുതെയല്ല, പ്രസിഡന്റ് പദത്തിലേക്ക് സഖ്യകക്ഷിയുടെ നേതാവിനായി സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ട സമയമായി. സ്ഥാനമൊഴിയാന്‍ മനസ്സിലാത്താ പ്രീതി പാര്‍ട്ടിസെക്രട്ടറിയുടെ ലിംഗത്തില്‍ ഉമിനീരഭിഷേകം നടത്തി സ്ഥാനം നിലനിര്‍ത്താനുള്ള കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
കട്ടിലിലിക്കുന്ന മത്തായി മാഞ്ഞൂരാന്റെ വലതുകാലിന്റെ പെരുവിരല്‍ പ്രീതിഗോപന്റെ കാട്ടുപൊന്തയ്ക്ക് സമാനമായ യോനിയില്‍ ചിത്രംവരയ്ക്കുകയായിരുന്നു.

മദാലസമേടിന് കല്‍പ്പാത്തിയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം ഉണ്ടാവുന്നത് കുട്ടിക്കാനം മരിയന്‍ കോളേജിലേക്ക് പഠനത്തിനായി പോയ മദാലസമേട് സ്വദേശി അതുലില്‍ നിന്നാണ്. ഇപ്പോള്‍ മദാലസമേട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായി എത്തിയിരിക്കുന്ന സച്ചുമാധവ് എന്ന യുവതി അതുലിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പക്ഷെ നമ്മുടെ കഥയിലെ കല്‍പ്പാത്തിയില്‍ സച്ചുമാധവ് ഒരു ഹംസം മാത്രം. ശരിക്കുള്ള കഥ മദാലസമേട്ടില്‍ നിന്നും ഇടയ്ക്ക് കല്‍പ്പാത്തി വരെ പോയി നമുക്ക് അറിയാം.

ഇങ്ങനെ നിരവധി കഥകളുടെ സ്‌കോപ്പുള്ള മദാലസമേട് നമ്മുടെ കമ്പിഭൂപടത്തിലെ ഒരു പ്രധാനകേന്ദ്രമാക്കിമാറ്റണമെന്നതാണ് ഉദ്ദേശം. അതിനുവേണ്ടിയുള്ള അക്ഷീണപ്രയത്‌നത്തിലാണിപ്പോള്‍.
പോക്കര്‍ ഹാജിയെ ഓര്‍മ്മയില്ലേ…. ശരിക്കൊന്ന് ഓര്‍ത്ത് നോക്ക്… അതേ… നമ്മുടെ അടയ്ക്കാ ബിസ്സിനസ് നടത്തി ഇപ്പോള്‍ എറണാകുളത്ത് മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ മൂന്ന് മക്കള്‍ക്ക് വേണ്ടി നടത്തുന്ന ഹാജീസ് ഗ്രൂപ്പ്‌സിന്റെ ഉടമ. പോക്കര്‍ ഹാജിയും ഇവിടുണ്ട് മദാലസമേട്ടി. അതായത് നമ്മള്‍ മുന്‍പ് പറഞ്ഞ ആ സ്‌കൂളില്ലേ. ദേവമ്മയുടെ കുന്നുകടന്ന് ചെല്ലുന്നിടത്തെ പുതിയ സിബിഎസ്ഇ സ്‌കൂള്‍ വിജ്ഞാനമന്ദിറിന്റെ താഴ്ഭാഗത്തെ കുന്നിലാണ് പോക്കര്‍ ഹാജിയുടെ രണ്ട് ബംഗ്ലാവ്. നിഗൂഢതനിറഞ്ഞ ആ മലമടക്കിലെ ബംഗ്ലാവിലും ഒരുപാട് നിഗൂഢതകളുണ്ട്.

”പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം…” പഴയ ഇന്നച്ചന്‍ ഡയലോഗ് ആണ്. അതിലിങ്ങനെ പറയുന്നില്ലേ ഇവിടുത്തെ ഓരോ അരിമണിയും… അതേ പോലെ മദാലസമേട്ടിലെ ഓരോ വീട്ടിലും പരിചിതമായ പോലീസുരുള്ള മാതൃക പോലീസ് സ്റ്റേഷനാണ് മദാലസമേട് പോലീസ് സ്റ്റേഷന്‍.
സര്‍ക്കാരിന്റെ ആയിരം ദിനം തികഞ്ഞ ദിവസം മദാലസമേട് പോലീസ് സ്റ്റേഷ നും ഒരു പദവി ലഭിച്ചു. മാതൃക പോലീസ് സ്റ്റേഷനായിരുന്ന മദാലസമേട് പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ വനിതാ പോലീസ് സ്റ്റേഷനായി മാറി. പോലീസുകാരെല്ലാം വനിതകള്‍. അവിടൊരു എസ് ഐ ഉണ്ട്… എല്ലാ കഥയും ട്രെയിലറില്‍ പറഞ്ഞാല്‍ എന്ത് രസം അല്ലേ. അതിനാല്‍ നമ്മുടെ മദാലസമേട് പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐയുടെയും കൂട്ടരുടെയും കഥ ബാക്കി ഭാഗങ്ങളില്‍ പറയാം.

ചുരുക്കം പറഞ്ഞാല്‍ എന്റിഷ്ടാ കമ്പികഥകളുടെ ഒരു ഈറ്റില്ലമാണ് നമ്മുടെ മദാലസമേട് എന്ന ഗ്രാമം. പിന്നാലെ കൂടി പെറുക്കിയെടുക്കാന്‍ ഒരുപാട് കഥകളുണ്ട്. പക്ഷെ സമയം ഒരു പ്രശ്‌നമാണ്. അല്ലെങ്കിലും സമയമാണല്ലോ എല്ലായിടത്തും വില്ലന്‍. സമയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മദാലസമേട്ടില്‍ വന്നുപോയ ഒരു വേശ്യയെ കുറിച്ചുകൂടി പറയാതെ പോവുന്നത് ശരിയല്ലല്ലോ. നമ്മുടെ ആധുനിക കഥയില്‍ ഈ വേശ്യയ്ക്ക് വലിയ കഥയൊന്നുമില്ല. പക്ഷെ ചരിത്രം പറയുമ്പോള്‍ അതുകൂടി പറയണമല്ലോ.

സുശീല എന്നായിരുന്നു കക്ഷിയുടെ പേര്. മറ്റേതോ നാട്ടില്‍ നിന്ന് പെട്ടെന്നൊരുസുപ്രഭാവതത്തില്‍ മദാലസമേട്ടില്‍ എത്തിയതാണ് സുശീല. കുറച്ച് മുന്‍പ് നമ്മള്‍ പരിചയപ്പെട്ട ശങ്കുണ്ണി ആശാനില്ലേ, ആശാന്റെ ചായക്കടയില്‍ അടിച്ചുതളിക്കാരിയായി ആണ് വന്ന ആദ്യത്തെ ഒരാഴ്ച സുശീലപണിയെടുത്തത്. മദാലസമേട്ടിലൂടെ ഒഴുകുന്ന പ്രധാനപുഴയായ വെള്ളാറിന്റെ തീരത്ത് പനമ്പട്ടകൊണ്ട് മറച്ച ഒരു വീട്ടിലാണ് നമ്മുടെ സുശീല വാടകയ്ക്ക് താമസിച്ചുതുടങ്ങിയത്.

മദാലസമേട്ടിലെത്തി ആദ്യത്തെ ആഴ്ചതന്നെ സുശീല തന്റെ യഥാര്‍ത്ഥ തൊഴില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *