തൃശൂർ പൂരത്തിന് ആണുങ്ങളുടെ ചാകരയാണ് പക്ഷെ എന്താണ് എന്നറിയില്ല കൂട്ടത്തോടെ വരുന്ന അവർ അക്രമ സ്വഭാവമാണ് പുറത്തെടുക്കുന്നത്. ഒറ്റക്ക് ആണേൽ മര്യാദക്ക് വായിൽ കൊടുത്തിട്ടു പോകുകയും ചെയ്യും. അങ്ങനെ ഉള്ള കുറെ കഥകൾ ഞാൻ പിന്നീട് പറയാം ഇപ്പോൾ ഞാൻ പറഞ്ഞു വന്ന കഥയിലേക്ക് കടക്കാം .
തിരുവനന്തപുരത്താണ് കഥ നടക്കുന്നത്.
കുറെ ദൂരെയുള്ള ഒരു ബസ് സ്റ്റാൻഡിൽ ഞാൻ കുറെ നേരം ബസ് കാത്തു നിന്ന് വന്നില്ല. ബോര്‍ അടിച്ചപ്പോൾ ഒരു ചായ കുടിക്കാൻ റോഡിലേക്ക് ഇറങ്ങി. ധാരാളം ബൈക്കുകൾ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്നുണ്ട് . വാഹനങ്ങള്‍ ഓടിക്കുന്നവരോട് എനിക്ക് വല്ലാത്ത ഒരു ആഗ്രഹം ഉണ്ട്. പ്രത്യേകിച്ച് ലോറി ബസ് ജീപ്പ് കാര്‍ മുതലായവ ഓടിക്കുന്നവരോട്. ചായ കുടിച്ചു കഴിഞ്ഞു എന്തോ വരട്ടെ എന്ന് കരുതി ഒരു ബൈക്കിനു കൈ കാണിച്ചു.
ആദ്യത്തെ രണ്ടുമൂന്നു പേര് നിർത്താതെ പോയി. നാലാമത്തെ ആൾ കുറെ മുന്നോട്ടു പോയി വണ്ടി നിർത്തി എന്നെ തിരിഞ്ഞു നോക്കി.
ഞാൻ അയാളുടെ നേരെ ഓടിച്ചെന്നു.
എവിടെ പോകാൻ എന്ന് ചോദിച്ചു.
ആ ഒരു നിമിഷത്തിനിടയിൽ ഹെൽമറ്റിന്റെ അകത്തുള്ള മുഖം ഞാൻ മനസ്സിൽ കണ്ടു
ഏകദേശം മുപ്പത്തി അഞ്ചു വയസ്സ് വരും കുറച്ചു താടിയുണ്ട്. ഇച്ചിരി വയറും. എന്നാലും മൊത്തത്തിൽ കുറ്റം പറയാത്ത ആകാര ഭംഗി . ശബ്ദം പുരുഷന്റേതു തന്നെ കണ്ണുകളിലും പുരുഷ തിളക്കം.