അപ്പോൾ മണലിൽ എത്തിയിരുന്നു.
പ്രകൃതി ഭംഗിക്കും പർവ്വതാരോഹണത്തിനും പേരുകേട്ട മണാലി.
പൈൻ ഫോറെസ്റ്റിനും ഹിഡുംബ ക്ഷേത്രത്തിനും പേരുകേട്ട മണാലി.
കുങ്കുമത്തിനും ബുദ്ധ സന്യാസിമഠത്തിനും പേരുകേട്ട മണാലി.
കഞ്ചാവിനും ഹാഷ് ഓയിലുനും പേരുകേട്ട മണാലി.
ബസ്സിറങ്ങി ഹോട്ടലിൽ കയറി. റൂമിലെത്തി കുളിച്ചു കുട്ടപ്പനായി.
നേരെ ഭക്ഷണം തട്ടാൻ ബിബിനേം കൂട്ടി ഇറങ്ങി.
അവനോട് അക്കന്റെ കുഴലൂത്തിന്റെ മാഹാത്മ്യം വിളമ്പി.
“പന്ന മൈരാ, എന്നേം വിളിച്ചൂടായിരുന്നോ?”
“മറന്നളിയാ”
“എന്നാലും തായോളി, ഡാ പാട്ടി ശിവൻകുട്ടി, നിനക്ക് പോലും തോന്നിയില്ലെടാ എന്നെ വിളിക്കാൻ?”
ചിക്കൻ കാലുമായി മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന ശിവനൊണ്ടോ ഇതൊക്കെ കേൾക്കുന്നു.
“നീ അടങ്ങു ബിബിനെ, നിനക്ക് ഞാൻ നല്ല കാശ്മീരി ഹാഷ് വേടിച്ചു തരാം. നമ്മക് ഒരുമിച്ചിരുന്നു വലിക്കാം.”
ശശിയണ്ണൻ അവനെ സമാധാനിപ്പിച്ചു.