A.D. 2317 എ സ്പേസ് ഒഡീസി 1

Posted by

വായിൽനോട്ടം ഒരു മൗലികാവകാശമായി കണക്കാക്കിയിരുന്നതു കൊണ്ട് ചിന്നമ്മയുടെ ചന്തികളിൽ കണ്ണുനട്ട് അവളുടെ പുറകേ ആളുകൾ നടക്കുക പതിവായിരുന്നു..

സാധാരണ സ്കർട്ടിനടിയിൽ ചിന്നമ്മ പാന്റി ധരിക്കാറില്ലായിരുന്നു..

പക്ഷേ ഈയിടെയായി ആ പതിവു മാറ്റി. കാരണം..

നാലു മാസങ്ങൾക്കു മുമ്പ് ചിന്നമ്മ മലയാറ്റൂർ മല കയറാൻ പോയി. കുറേ മല കയറി കഴിഞ്ഞപ്പോൾ അവൾ അല്പ നേരം നിന്നു വിശ്രമിച്ചു..

ആ സമയം പുറകേ വരികയായിരുന്നു കാഴ്ചക്കുറവുള്ള ഒരു അപ്പാപ്പനും അമ്മാമ്മയും..

ചിന്നമ്മയുടെ പുറകിലെത്തിച്ചേർന്ന അപ്പാപ്പനും അമ്മാമ്മയ്ക്കും ചിന്നമ്മയുടെ പർവ്വതക്കുണ്ടികളെ കണ്ടപ്പോൾ വലിയോരു പാറക്കൂട്ടമാണെന്നു തോന്നി..

അപ്പാപ്പന്റെ സഹായത്തോടെ അമ്മാമ്മ ചിന്നമ്മക്കുണ്ടിയിൽ തത്തിപ്പിടിച്ചു കയറി.

കുണ്ടിയിൽ നിന്നുള്ള സ്പർശന സംവേദനത്തിന്റെ സിഗ്നലുകൾ ചിന്നമ്മയുടെ തലച്ചോറിലെത്തുന്നതിനും മുമ്പേ അമ്മാമ്മ കുണ്ടിക്കു മുകളിലെത്തിയിരുന്നു..

പാറക്കെട്ടു കീഴക്കിയ വിജയലഹരിയിൽ ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥനയ്ക്കായി അമ്മാമ്മ ഒരുങ്ങിയപ്പോഴാണ് ചിന്നമ്മയ്ക്ക് കുണ്ടിയിലെ സെൻസേഷനനുഭവപ്പെട്ടത്. അവൾ ഞെട്ടിത്തിരിഞ്ഞു പുറകിലേക്കു നോക്കി..

അപ്പോഴുണ്ടായ കുണ്ടിയിളക്കത്തിൽ കുണ്ടിപ്പുറത്തിരുന്നു പ്രാർത്ഥന ചൊല്ലിയിരുന്ന അമ്മാമ്മ നിലതെറ്റി അപ്പാപ്പന്റെ മുതുകത്തു ലാൻഡു ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ തെറിച്ചു പോയ അപ്പാപ്പൻ എത്തിപ്പിടിച്ചതു അമ്മാമ്മയുടെ നീണ്ട ഗുഹ്യരോമങ്ങളിൽ..!

വേദനയോടെ ചാടിപ്പിടഞ്ഞെണീറ്റ അമ്മാമ്മ വീണ്ടും അടി തെറ്റി അപ്പാപ്പന്റെ നെഞ്ചത്തു വീണു. ..

ഇത്തവണ അപ്പാപ്പനു കംപ്ലിറ്റായി ബാലൻസു പോയി..
അദ്ദേഹം തടസ്സങ്ങളേതുമില്ലാതെ ഭൂജാതനായി മലയടിവാരത്തിലേക്കു നിപതിച്ചു. പക്ഷേ അപ്പോഴും അമ്മാമ്മയുടെ രോമങ്ങളിലെ പിടിവിടാതിരുന്നതിനാൽ അമ്മാമ്മയും വലിയവായിലേ നിലവിളിച്ചു കൊണ്ട് തത്രഭവാനെ താഴേക്ക് അനുഗമിച്ചു..

Leave a Reply

Your email address will not be published. Required fields are marked *