“എനിക്കല്ലാ നിനക്കാണ് കാമം കൂടുതൽ. കണ്ടില്ലേ മുഖക്കുരു.”
അതും പറഞ്ഞ് വള കിലുക്കം പോലെ പൊട്ടിച്ചിരിച്ച് അവളെന്റെ കവിളിൽ നുള്ളും.
ഇന്റെർവെൽ സമയത്ത് മറ്റാരും അടുത്തില്ലെങ്കിൽ അവളുടെയരികിൽ ബെഞ്ചിൽ പോയിരിക്കും. ആരും കാണാതെ അവളുടെ കൈത്തണ്ടയിൽ തലോടും.
തുളസിയുടെ മണമായിരിന്നു അവൾക്ക്.
തടിച്ച് വിടർന്ന ചുവന്ന ചുണ്ടുകളിലേക്ക് ഇമവെട്ടാതെ ഏറെ നേരം നോക്കിയിരിക്കും.
ചുണ്ടിൽ നോക്കി മദനച്ചെപ്പിന്റെ വലിപ്പവും ആകൃതിയും മനസ്സിലാക്കാമെന്ന് എവിടെയോ വായിച്ചറിഞ്ഞിട്ടുണ്ട്.
സത്യത്തിൽ ഗായത്രിയുടെ ചുണ്ടിലേക്ക് നോക്കുമ്പോൾ കാണുന്നത് അവളുടെ താമരപ്പൂവായിരുന്നു.
ചിന്തകൾക്ക് തീപിടിക്കുകയാണ്.
അവളുടെ കണ്ണുകൾക്ക് കാന്തിക ശക്തിയാണ്. കാമം തിളക്കുന്ന കണ്ണുകൾ. ത്രസിച്ച് നിൽക്കുന്ന അവളുടെ മൃദുകുംഭങ്ങൾ കരലാളനത്തിനായി കൊതിക്കുന്നില്ലേയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഗായത്രിയുമായി സൽമാൻ സംസാരിച്ചിരിക്കുന്നത് കാണുമ്പോൾ ഷാഹിദയ്ക്ക് കലയിളകും.
“എന്തിനാ സൽമാനേ എപ്പോഴും അവളുടെ വായിൽ നോക്കിയിരിക്കുന്നത്. അവള് ശരിയല്ല. ഇനി മേലാൽ അവളോട് മിണ്ടരുത്.”
ഷാഹിദ താക്കീത് ചെയ്തു.
“നീ വിചാരിക്കുന്നത് പോലെ ഒന്നുമില്ല. ഞാനവൾക്ക് ഇംഗ്ലീഷ് ഗ്രാമറിലെ ഒരു ഡൗട്ട് ക്ലിയർ ചെയ്ത് കൊടുത്തതായിരുന്നു.”
“എന്നാ ഇനി മേലിൽ ഒരു ഡൗട്ടും ക്ലിയർ ചെയ്യാൻ നിക്കണ്ടാ..”
ഷാഹിദ ദേഷ്യപ്പെട്ടു.
“ഇല്ല. മുത്തേ.. ഇന്നത്തോടെ നിർത്തി.”
സൽമാൻ അവളുടെ നുണക്കുഴിക്കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഹൈദ്രോസ്ഹാജിയുടെ ഏക മകളാണ് ഷാഹിദ .പണച്ചാക്കാണ് അവൾ പിണക്കി വിടുന്നത് മണ്ടത്തരമാണെന്ന് അവനറിയാം.