എന്‍റെ സുഹൃത്ത് സുരേഷിനോട് ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അവന്‍ അവന്‍റെ സ്ഥലത്തെ കുറിച്ച് പറഞ്ഞു. അവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങണം, അത് ശരിയായി വിപണനം ചെയ്യണം, അവിടെ ചെറിയ പ്രകൃതി ദത്ത റിസോര്‍ട്ട് തുടങ്ങണം എന്നൊക്കെ അവന്‍ പറഞ്ഞു. ഇത് നല്ലൊരു ഐഡിയ ആയി തോന്നിയ ഞാന്‍ അതില്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചു. അവന്‍റെ സ്ഥലം ടോട്ടല്‍ ഇരുപത്തിനാല് ഏക്കര്‍ വരും. അതിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇപ്പോള്‍ ശരിയായ പരിപാലനം ഇല്ലാതെ ആകെ കാട് പിടിച്ച് കിടക്കുകയാണ്. കേട്ടപ്പോള്‍ കണികയെ കൊണ്ട് പോകാന്‍ പറ്റിയ സ്ഥലം എന്ന് എനിക്ക് തോന്നി.
സുരേഷും കുടുംബവും ഒരു ബന്ധുവിന്‍റെ വിവാഹ ആവശ്യത്തിന് കുറച്ച് ദൂരെ പോയ സമയം നോക്കി ഞാന്‍ കണികയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയി രണ്ട് ദിവസം താമസിച്ചു. അവളുടെ ആഗ്രഹ പ്രകാരം കാട് പിടിച്ച പറമ്പിലും തോട്ടിലും ഞങ്ങള്‍ ആദവും ഹവ്വയുമായി പരിപൂര്‍ണ നഗ്നരായി നടന്നു. അവള്‍ തോട്ടില്‍ പരിപൂര്‍ണ നഗ്നയായി കുളിച്ചു. പറമ്പിലെ മരങ്ങളുടെ ഇടയിലും, തൊഴുത്തിലും, വീടിന്‍റെ ചായ്പ്പിലും തോട്ടിന്‍ കരയിലെ പാറയിലും മറ്റും ഞങ്ങള്‍ അഭിരമിച്ചു. അങ്ങനെ ഒരു ജീവിതാഭിലാഷം സാധിച്ച് കണിക തിരികെ പോയി.
എന്നാല്‍ ഞാന്‍ ഇവിടെ പറഞ്ഞു വരുന്നത് ഇക്കഥയല്ല. വയനാട്ടിലെ റിസോര്‍ട്ട് പണികള്‍ക്കിടയില്‍ വന്നു ചേര്‍ന്ന അസുലഭാവസരത്തെ കുറിച്ചാണ്.
സുരേഷും ഞാനും തമ്മില്‍ ഉള്ള ഒരു കരാര്‍ പ്രകാരം ആ സ്ഥലം മുഴുവന്‍ ജൈവ കൃഷി തുടങ്ങാനും, ഒരു കൊച്ചു റിസോര്‍ട്ട് പണിയിക്കാനും തീരുമാനമായി. കുടുംബത്തിലെ വല്ലാത്ത സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടി സുരേഷ് ഇതിനകം ഞാന്‍ ശരിയാക്കി കൊടുത്ത വിസയുമായി ബഹറിനിലേക്ക് തിരിച്ചിരുന്നു. രണ്ട് വര്‍ഷം മാത്രം അവിടെ നിന്ന് തിരിച്ചു പോരും എന്ന തീരുമാനത്തിലാണ് അവന്‍ പോയത്. അവന്‍റെ ഭാര്യയും കുട്ടിയും ഭാര്യവീട്ടിലേക്ക് താമസം മാറി. അങ്ങനെ എന്‍റെ പ്രവാസ ജീവിതത്തിന് ഒരു നീണ്ട ഇടവേള എടുത്ത് റിസോര്‍ട്ടും കൃഷിയുമായി ഞാന്‍ ഒതുങ്ങി കൂടി. എന്‍റെ കുടുംബത്തില്‍ നിന്നും ആരും കൂടെയുണ്ടായില്ല. റിസോര്‍ട്ടിന്‍റെ പണിയും അതിന്‍റെ ലൈസന്‍സും അനുമതികളും മറ്റും ശരിയാക്കലുമായി ഞാന്‍ വയനാട്ടില്‍ കൂടി. ഞാന്‍ താമസിച്ചിരുന്നത് സുരേഷിന്‍റെ വീട്ടിലാണ്. അപ്പോഴാണ് നാട്ടില്‍ നിന്നും പഴയ ഒരു സുഹൃത്ത് വിളിച്ചത്. അവന്‍റെ പരിചയക്കാരായ ഒരു ഫാമിലി വയനാട്ടില്‍ വരും. അവര്‍ക്ക് അവിടെ കുറച്ച് സ്ഥലം വാങ്ങി എന്തെങ്കിലും ചെയ്ത് ജീവിക്കണം. അത് വരെ അവരെ എന്‍റെ കൂടെ താമസിപ്പിക്കണം. പാവങ്ങളാണ്. അവിടെ സ്ഥലം വാങ്ങാനും മറ്റും ഞാന്‍ സഹായിക്കണം.
“എന്താടാ ഇത്? വല്ല കേസുകെട്ടുമാണോ?” ഞാന്‍ ചോദിച്ചു.
“അല്ല അളിയാ, പാവങ്ങളാ. അവര്‍ക്ക് രണ്ടു പെണ്മക്കളാ. മൂത്തവള്‍ കുറച്ച് പേര് ദോഷം കേള്‍പ്പിച്ചു. അവര്‍ക്ക് ഇനി ആ നാട്ടില്‍ നില്‍ക്കണം എന്നില്ല. അതിനാല്‍ സ്ഥലം വിടുകയാണ്. പൊന്നളിയാ, ആ പാവങ്ങളെ ഒന്ന് സഹായിക്കൂ.”