ഗൗരി തന്റെ മുടിയിഴകൾ ഒതുക്കി വച്ചുകൊണ്ട് അച്ചായനെ ഒന്ന് നോക്കി. അവളുടെ നോട്ടത്തിൽ ഒരു വശ്യമായ ഭാവമുണ്ടായിരുന്നു.
”അച്ചായാ… എന്നെ കൊല്ലാനുള്ള പരിപാടിയാണോ? ശ്വാസം മുട്ടി ഞാൻ ചത്തു പോയേനെ,” അവൾ കിതപ്പോടെയും കുസൃതിയോടെയും പതുക്കെ ചോദിച്ചു.
അച്ചായൻ അവളുടെ ഇടുപ്പിലെ പിടി വിടാതെ തന്നെ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
“അതെ… നിന്നെ കൊല്ലാൻ തന്നെയാ എന്റെ പ്ലാൻ. പക്ഷേ സാധാരണ പോലെയല്ല, നിന്നെ സുഖിപ്പിച്ചു കൊല്ലും. ഈ യാത്ര കഴിയുമ്പോഴേക്കും നീ സ്വർഗ്ഗവും കാണും,”
അച്ചായന്റെ ശബ്ദത്തിലെ ആത്മവിശ്വാസം അവളെ ഒന്ന് കോരിത്തരിപ്പിച്ചു.
ഗൗരിയുടെ മുഖത്ത് ഒരു നാണം കലർന്ന ചിരി വിരിഞ്ഞു. അച്ചായന്റെ കൈകൾ അവളുടെ വയറിന് താഴെ കൂടുതൽ വികൃതി കാണിക്കാൻ തുടങ്ങുകയും, അടുത്ത നീക്കങ്ങളിലേക്ക് കടക്കാൻ ഭാവിക്കുകയും ചെയ്തപ്പോൾ അവൾ പതുക്കെ അയാളുടെ കൈ തടഞ്ഞു.
”അച്ചായാ… ഇപ്പൊ ഇനി ഇതേ ഉള്ളൂ. ഇതിൽ കൂടുതൽ ഇവിടെ വേണ്ട,” അവൾ അയാളുടെ കണ്ണ് വെട്ടിച്ച് നിവേദ്യയെ ഒന്ന് നോക്കി. “ബാക്കി നമുക്ക് അവിടെ ചെന്നിട്ട് മതി. മേഘാലയയിലെ രാത്രികൾ നമുക്ക് മാത്രമുള്ളതല്ലേ? അവിടെ വെച്ച് അച്ചായന് ഇഷ്ടമുള്ളത് പോലെ ചെയ്തോ… ഞാൻ ഒന്നും പറയില്ല.”
അച്ചായൻ ഒരു ദീർഘശ്വാസം വിട്ട് അവളെ തന്നോട് ചേർത്തിരുത്തി. “ശരി കൊച്ചേ… നീ പറഞ്ഞത് പോലെ. അവിടെ വെച്ച് നമുക്ക് കണക്ക് തീർക്കാം.”