കല്യാണിയെ കൂർഗിലെ ആ മഞ്ഞിൽ ഇട്ട് ‘പണിത’ കാര്യമെല്ലാം ഗൗരിക്ക് മനഃപാഠമാണെന്ന് അച്ചായന് ഉറപ്പായി. മണി പറഞ്ഞതിനേക്കാൾ വലിയൊരു കെണിയാണോ അതോ നിധിയാണോ ഗൗരി എന്ന് അയാൾക്ക് മനസ്സിലായില്ല. എങ്കിലും അച്ചായൻ പതുക്കെ ഒന്ന് നേരെ ഇരുന്നു. തന്റെ വലതുകൈ അവളുടെ തോളിലൂടെ ചുറ്റി അവളെ തന്നോട് ചേർത്തു പിടിച്ചു. ആ വെള്ള ബനിയനിലൂടെ അവളുടെ ശരീരത്തിന്റെ ചൂട് അയാൾ അറിഞ്ഞു.
”എന്താ അച്ചായാ… ഇതാണോ ഉദ്ദേശ്യം?” ഗൗരി അച്ചായന്റെ കണ്ണുകളിലേക്ക് നോക്കി കണ്ണിറുക്കി ചോദിച്ചു.
”വിമാനത്തിൽ നല്ല തണുപ്പല്ലേ കൊച്ചേ… അതുകൊണ്ട് ഒന്ന് ചേർന്ന് ഇരുന്നതാ,” അച്ചായൻ തന്റെ തൃശ്ശൂർ സ്‌റ്റൈലിൽ ഒരു കള്ളച്ചിരിയോടെ മറുപടി നൽകി.
ഗൗരി എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പകരം അച്ചായന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്ന് ആ തോളിൽ തന്റെ മുഖം അമർത്തി. മേഘാലയയിലെ മലനിരകൾക്ക് മുമ്പേ വിമാനത്തിനുള്ളിൽ തന്നെ കഥയുടെ ക്ലൈമാക്സിലേക്കുള്ള വഴി തുറന്നു കഴിഞ്ഞിരുന്നു
വിമാനത്തിനുള്ളിലെ ആ മങ്ങിയ വെളിച്ചവും എസിയുടെ തണുപ്പും അവർക്കിടയിലെ ദൂരം പാടെ ഇല്ലാതാക്കിയിരുന്നു. അച്ചായന്റെ കൈകൾ അവളുടെ തോളിൽ നിന്നും പതുക്കെ താഴേക്ക് വഴുതി, ആ വെള്ള ബനിയന്റെ താഴെ തെളിഞ്ഞുനിന്ന അവളുടെ ഇടുപ്പിൽ അമർന്നു. പരുക്കൻ ജോലികൾ ചെയ്ത് തഴമ്പിച്ച അച്ചായന്റെ വലിയ കൈപ്പത്തി അവളുടെ വയറിന് ചുറ്റും പാകി, പതുക്കെ ആ പൊക്കിൾച്ചുഴിക്ക് ചുറ്റും വട്ടം വരച്ചു.