പുകച്ചിലും നീറ്റലും മാറിയില്ല എന്ന് കേട്ടതും വീണ്ടും എനിക്കാകെ വിഷമമായി….
“അതെന്നാ പറയാനാ… ആ ഉള്ളിത്തൊലി പോലുള്ളത് അടീലിടാതെ ലേശം കട്ടിയുള്ളതായിരുന്നേ ഇത്രോം പറ്റില്ലായിരുന്നു…”
ഞാൻ പറഞ്ഞത് മനസിലാവാതെ എന്താണ് എന്ന് ചോദിച്ച ഹരിതയോട് ഞാൻ പറഞ്ഞു…
“ആ ഇട്ടിരുന്ന ബ്രെയിസറേ….
അത്തരം സാദാ ഇടാതെ ഇവിടിവളൊക്കെ ഇടുന്ന പോലത്തെ ആ സ്പോഞ്ചു വച്ച മൊല കൂർപ്പിച്ചു നിർത്തുന്ന ആ അത് ഇട്ടിരുന്നേ ഇത്ര പറ്റില്ലായിരുന്നു…”
എന്റെ സങ്കടവും ദേഷ്യവും കലർന്ന ആ വർത്തമാനം കേട്ടതും വളരെ പതിഞ്ഞു സംസാരിക്കുന്ന ഹരിത ഒരൽപ്പം ഉറക്കെ ചിരിച്ചു…
“ഹഹഹ… ചേട്ടനപ്പ അതൊക്കെ കണ്ടാരുന്നോ…?”
“പിന്നെ കാണാതെ…. ഇത്ര സുന്ദരിയായ ഒരു ഡോക്ടർ കുനിഞ്ഞു നിൽക്കുമ്പോൾ ഞാനെന്നല്ല ആണായ ആരായാലും ഒന്ന് നോക്കി പോവില്ലേ?”
ഹരിത വീണ്ടും ചിരിച്ചു…
“ഞാൻ ചിരിക്കാൻ പറഞ്ഞതല്ല പെമ്പിള്ളാരു നല്ല ഗെറ്റപ്പി നടക്കണം. വെറും തേയിലസഞ്ചി പോലെ കെടക്കുന്നതാ ഇവിടൊരുത്തി കൂർപ്പിച്ചു കൊണ്ടു നടക്കുന്നത്…. ഇന്നു വെള്ളിയാഴ്ച ആയിപ്പോയില്ലേ… അല്ലേ രാത്രിയിലെ വിവരമറിയാരുന്നു ഞാനിന്ന് ഓഫീസിലാ..”
ഞാൻ പറഞ്ഞപ്പോ ഹരിത ഒരു ദീർഘ നിശ്വാസം എടുത്ത ശേഷം പറഞ്ഞു…
“അതങ്ങനെ എല്ലാ ആഴ്ചയിലും ഒന്നും വരാറില്ല ചേട്ടാ… എട്ടിന്റെ ട്രെയിന് എത്തിയാൽ എത്തി ഇല്ലെങ്കിൽ പിന്നാ ആഴ്ച ഇല്ല… ഞാനേതായാലും വന്നില്ലേൽ എട്ട് കഴിഞ്ഞ് വിളിക്കാം…”