അവൾക്ക് ടൗണിൽ മാത്രമേ എത്തേണ്ടതുള്ളു. എനിക്ക് അവിടുന്ന് വീണ്ടും ബസ് കയറണം ജോലി സ്ഥലത്തേക്ക്.
അങ്ങനെ വൈകുന്നേരത്തെ സമയവും അറിഞ്ഞപ്പൊ ആറു മണി കഴിഞ്ഞേ വീട്ടിലെത്താൻ കഴിയുവെന്ന് മനസിലായി.
ഞാനത് ഭർത്താവിനോട് പറഞ്ഞു. ആൾക്കാരെ കൊണ്ട് പറീപ്പിക്കരുതല്ലോ.
“നിനക്ക് കുഴപ്പമില്ലെങ്കിൽ വേറെ ഒരു കുഴപ്പവും ഇല്ല. നാട്ടുകാരെ നീ നോക്കണ്ട.”
ഇതായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
അതെനിക്ക് ഒത്തിരി സന്തോഷം തരുന്ന വാക്കുകളാണെങ്കിലും ജോലി കഴിഞ്ഞ് വൈകി വരുന്നതോർത്തും അപ്പോഴേക്കും ഒരു വിധം ക്ഷീണമാവും എന്ന ചിന്തയിലും എനിക്കൊരു പിൻവലിവ് ഉണ്ടായിയുന്നു. പക്ഷെ ഭർത്താവിനെ എപ്പോഴും അടുത്ത് കിട്ടാത്തത് കൊണ്ട് വീട്ടിലെ ബോറടി ഒഴിവാക്കാൻ ഞാൻ പോകാൻ തീരുമാനിച്ചു.
ഇപ്പോഴീ മെഴുകുതിരി നാളത്തിൽ വിരൽ പായിക്കുമ്പോൾ ഇന്ന് നടന്ന സംഭവങ്ങൾ മനസ്സിൽ ഓളം ഉണ്ടാക്കുകയാണ്. ഓർക്കുമ്പോൾ നീറ്റലുള്ള പൂറിൽ വെള്ളം നിറയുന്നു..!!
സുശീലേട്ടൻ ഇപ്പൊ ഫോൺ വിളിച്ചു വച്ചതെ ഉള്ളു..!
നടന്നതൊക്കെ ഓർക്കാനും ചിലതൊക്കെ ആത്മാഗതങ്ങളായി പറഞ്ഞ്, മനസ്സിലെ മഞ്ഞു കട്ടകൾ അലിയുക്കുവാൻ ഈ കത്തിയുരുകുന്ന മെഴുകു തിരി നാളം, ഒരു പ്രചോദനം..!
പതിവ് പോലെ ജോലിക്ക് പോയതാണ്. ഒൻപതരയോടെ ജോലിസ്ഥലത്തെത്തി.
ഹോട്ടലിലെ വേഷം യൂണിഫോമാണ്.
വൈറ്റ് ഷർട്ടും കടും നീല സ്കേർട്ടും. ഇൻസൈഡ് ചെയ്തു നിക്കണം.
അവിടെയെത്തി വേഷം മാറാറാണ് പതിവ്. വീട്ടീന്ന് സാരിയോ ചുരിദാറോ ഉടുത്തു ഇറങ്ങും.