“അആഹ്.,മതിയെടാ. വയ്യെടാ.. ആആഹ്..ന്റെ പൊന്നല്ലേ. ഇനി എന്നും നിനക്ക് തന്നെ ല്ലേ.. ആആഹ്ഹ്ഹ്.. ” അവൾ പതറിയ ശബ്ദത്തിൽ ഞരങ്ങി..
“അആഹ്.. ആഹ്.. ആആആആഹ്… കഴി.. ഞ്ഞു മോളെഹ്…” അവൻ അവളിലെക്ക് തളർന്നു വീണു. വാത്സല്യസത്തിന്റെയും പ്രണയത്തിന്റെയും അതിനപ്പുറം അജ്ഞാതമായ അമൂല്യനൊമ്പരത്തിന്റെയും വീർപ്പുമുട്ടാലോടെ എലിസബത് അവനെ തന്റെ കുഞ്ഞു മകനെയെന്ന പോലെ ചേർത്തു പുണർന്നു. വിയർത്തു നനഞ്ഞ തലയിൽ ചുംബിച്ചു. നനഞ്ഞു കുതിർന്ന വെളുത്ത വിശാലമായ പുറത്തെ ഒറ്റപ്പെട്ട രോമക്കൂട്ടത്തിൽ തലോടി ആശ്വസിപ്പിച്ചു.
“എന്റെയാണ്. എന്റെ എല്ലാമാണ്.” അവൾ അവന് മാത്രം കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിൽ, അവന്റെ ഹൃദയസത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സ്നേഹത്തിന്റെ തീവ്രതയിൽ മന്ത്രിച്ചു.
“എന്തൊരു സുഖമാണ് നിന്റെ ശരീരം പെണ്ണേ.. ഇത്രേം കരുതിയില്ല. എനിക്ക് തെറ്റ് പറ്റിയതാ..” അവളെ അവൻ ആരാധനയോടെ ചുംബിച്ചു. അവൾക്ക് മനസ്സ് നിറഞ്ഞു. നിറഞ്ഞു വന്ന മിഴികൾ അവനറിയാതെ വിരലുകൊണ്ട് തോണ്ടി. ഇതുവരെ ആരോടും തോന്നാത്ത ആത്മാർത്ഥതയോടെ എലിസബത്ത് വാഹിദിനെ പുണർന്ന് കിടന്നു. എലിസബത്തിന്റെ ശരീരത്തിലേക്ക് ആശ്രയം തേടുന്നത് പോലെ, അഭയം പ്രാപിക്കുന്നത് പോലെ ശരീരത്തിന്റെ മുഴുവൻ ഭാരവും അവളിൽ അർപ്പിച്ച് വാഹിദ് തളർന്നു കിടന്നു. പതുക്കെ അവന്റെ കണ്ണുകൾ അടഞ്ഞു പോയി.
അദ്ധ്യായം 12
ചുരത്തിലെ ചായക്കടയിൽ മലകളിൽ മഴപെയ്യുന്നതും നോക്കി വാഹിദ് നിന്നു. കൈയിൽ ചൂടുള്ള ചായയിൽ നിന്ന് ആവി പൊങ്ങുന്നുണ്ട്. സമയം വെകുന്നേരമാണ്. കാർമുകിൽ മൂടിയ ആകാശം ഭാരം താങ്ങുന്നത് പോലെ ഘനീഭവുച്ചു നിന്നു. അസ്തമായതിന്റെ അരുണഭായില്ലാത്ത, പൊൻവെയിൽ ചാലിച്ച താഴ്‌വരകൾ ഇല്ലാത്ത പ്രകൃതി ഇരുണ്ടു മൂടിക്കിടന്നു.