<span;>”എന്നെ ആര് എന്ത് ചെയ്യാൻ. ഇനി ചെയ്യുന്നെങ്കിൽ തന്നെ അത് കൂടെ നിന്ന് ചതിക്കുന്നവർ തന്നെയാവും.” അവൻ ഏതോ ആലോചനയിൽ പറഞ്ഞു.
<span;>”എനിക്കറിയാം. ഞാനില്ലേ കൂടെ. എന്നെ അവർ കൊന്നേക്കാം. എന്നാലും നിന്നെ ഞാൻ അവർക്ക് കൊടുക്കില്ല. എന്റെ…” അവളൊന്നു നിർത്തി, തികട്ടിവന്ന കരച്ചിൽ നിയന്ത്രിച്ചു. എന്നിട്ട് തുടർന്നു.
<span;>”എന്റെ എല്ലാമാണ് നീ.. ഭർത്താവല്ല, കാമുകനല്ല, എന്തിന്, എന്നെ പ്രണയത്തോടെ സ്നേഹിക്കുന്നു പോലും ഇല്ല. എന്നാലും എന്റെ ജീവനാണ്.” എലിസബത്തിൽ നിന്ന് ഒരു കരച്ചിൽ പുറത്തേക്ക് വന്നു. അവൾ മൂക്കും വായും അവന്റെ നെഞ്ചിലേക്ക് അമർത്തി കൈ അവന്റെ പുറത്തേക്ക് നീട്ടി വരിഞ്ഞു മുറുക്കി. പക്ഷേ അവളെ അമ്പരപ്പിച്ചു കൊണ്ട് വാഹിദിന്റെ കൈ അവളുടെ ഇടുപ്പിൽ കൂടുതൽ അമരുകയും അവളെ അവനിലേക്ക് വലിച്ചു ചേർക്കുകയും ചെയ്തു. അത്രനേരവും യാതൊരു വികാര വേദനയും അനിഭവിക്കാത്ത അവളുടെ ശരീരം ചൂട് പിടിച്ചു തുടയിടുക്കിൽ ഈറൻ കലർന്നു മേനിയിൽ വിവശമായ ഒരു തളർച്ച ബാധിച്ചു.
<span;>തുടയിടുക്കിലെ താഴ്‌വാരങ്ങളിൽ മഴപെയ്യുകയും മാറിലെ ഗിരിനിരകൾ സമ്പുഷ്ടമാകുകയും ചെയ്തു. വാഹിദിന്റെ ടീഷർട്ട്നുള്ളിൽ നിന്ന് അവളുടെ മാർദ്ദവമുള്ള കുഞ്ഞു കൈ മുണ്ടിലേക്ക് അരിച്ചിറങ്ങി മുണ്ടിന്റെ കുടുക്കു വിടർത്തി. വാഹിദ് പെട്ടന്ന് ആ കൈയിൽ കയറിപിടിച്ചു, പക്ഷേ ഒന്നും സംസാരിച്ചില്ല.
<span;>”വാഹിദ്.. പ്ലീസ്.. എനിക്ക് നീയല്ലാതെ വേറെ ആരാ ടാ. ഒരു ശല്യവും നിന്റെ ലൈഫിൽ ഉണ്ടാക്കില്ല, എന്നെ എന്നെങ്കിലും, എവിടെയെങ്കിലും അസുഖം വന്നു വീണുപോയാൽ ഒന്ന് കാണാൻ വന്നാ മാത്രം മതി.” അവൾ ആർദ്രമായ ശബ്ദത്തിൽ പറഞ്ഞു. പിന്നെ കൈ മുണ്ടിനുള്ളിലേക്ക് കടത്തി ചൂടുള്ള ഉറച്ച വലിയ തുടയിലെ നേർത്ത രോമങ്ങളിലൂടെ അകത്തുടയിലേക്ക് കൊണ്ടുപോയി.