സാം അവളുടെ ചുണ്ടുകളെ ഊമ്പിവലിച്ചു… അവളുടെ സ്പോഞ്ച് മുലകൾ അവൻ അമർത്തി പിടിച്ചു…
സാം നൽകുന്ന ആ വേദനയും സുഖവും കലർന്ന അവസ്ഥയിൽ അവൾ ഒരു പ്രാന്തിയെപ്പോലെ അട്ടഹസിച്ചു.
സാം അവളുടെ ഉടലിൽ തന്റെ നഖങ്ങൾ ആഴ്ത്തി. ആ രാത്രി മലഞ്ചെരുവിനെ നടുക്കിക്കൊണ്ട് അവരുടെ സ്വാസോച്ഛാസങ്ങൾ പ്രകമ്പനം കൊണ്ടു.
നതാഷ അറിഞ്ഞു, താൻ ഇനി ഒരിക്കലും മാത്യുവിന്റെ ആ സുതാര്യമായ തടവറയിലേക്ക് തിരിച്ചു പോകില്ലെന്ന്. അവൾ സാമിന്റെ ഈ ഇരുണ്ട ലോകത്തിലെ നിത്യകാമുകിയായി മാറിക്കഴിഞ്ഞിരുന്നു…
മാത്യുവിന്റെ ഫോൺ കോൾ കട്ടായതോടെ നതാഷ കട്ടിലിൽ തളർന്നു കിടന്നിരുന്നു… അവളുടെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല.
മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്ന ഒരുവളെപ്പോലെ അവൾ സാമിനെ നോക്കി.
നതാഷ: (കിതച്ചുകൊണ്ട്) “സാം… നിനക്ക് പ്രാന്താണോ? മാത്യുവിന് എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കിൽ… എന്റെ ജീവിതം അവിടെ തീർന്നേനെ! നീ എന്തിനാ എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്?”
സാം കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റു.
അവന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. ഒരു സിഗരറ്റ് കൊളുത്തിക്കൊണ്ട് അവൻ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി.
സാം: (പുച്ഛത്തോടെ) “ഭയമുള്ളവർക്ക് എന്റെ കൂടെ നിൽക്കാൻ അവകാശമില്ല നതാഷാ. നിനക്ക് ഇപ്പോഴും നിന്റെ ആ പഴയ ലോകത്തോടാണ് കൂറ്. എങ്കിൽ ശരി… നമുക്ക് ഇത് ഇവിടെ നിർത്താം.
നീ നിന്റെ ആ സുരക്ഷിതമായ ചില്ലുകൊട്ടാരത്തിലേക്ക് തിരിച്ചു പോയിക്കോ…. മാത്യു നിനക്ക് വേണ്ടി അവിടെ കാത്തിരിക്കുന്നുണ്ടല്ലോ.!!”