“ഹലോ… ആരാണ്… ?”..
ഉറക്കച്ചടവോടെയുള്ള പരുക്കൻ സ്വരം..
“ഹലോ… ജ… ജമാലേ… ഇ… ഇത് ഞാനാ… ഇത്ത…”..
പേടിച്ചിട്ട് ഫാത്തിമക്ക് ശബ്ദം വിറച്ച് പോയി..
“ഇത്തയോ… മുനീറിക്കാന്റെ…?”..
ഇപ്പോൾ വിറച്ചത് ജമാലിന്റെ ശബ്ദമാണ്..
“ഉം…”..
“ എന്താ… ഇത്താ… ഈ നേരത്ത്… ?”..
“ നീ… വീട്ടിലുണ്ടോ…?”..
“ഉം…”..
“എന്നാ… പെട്ടെന്നിങ്ങോട്ടൊന്ന്…
വാ… “..
“എന്താ ഇത്താ കാര്യം… ?”..
“അത്… നീ പെട്ടെന്ന് വാ…”..
ഫാത്തിമക്ക് അത്രയും പറയാനേ പറ്റിയുള്ളൂ.. അവൾ കരഞ്ഞ് പോയി..ആ കരച്ചിൽ ജമാൽ വ്യക്തമായി കേൾക്കുകയും ചെയ്തു..എന്തോ അപകടം പറ്റിയിട്ടുണ്ടെന്ന് അവനുറപ്പായി.. ഉറച്ചടവെല്ലാം മാറിയ ജമാൽ ആദ്യം സമയം നോക്കി.. ഒരു മണി.. അവൻ ഒരു ഷർട്ടെടുത്തിട്ട് വാതിൽ തുറന്ന് മൂന്ന് വീടപ്പുറമുള്ള ഫാത്തിമാന്റെ വീട്ടിലേക്ക് കുതിച്ചു…
ഫാത്തിമ, നിശ്ചലനായിക്കിടക്കുന്ന അഭിലാഷിന്റെ മുഖത്തേക്ക് നോക്കി..ആ അവസ്ഥയിലും അവളൊന്ന് പുളഞ്ഞു.. അഭിയുടെ മുഖമാകെ കൊഴുത്ത വെളളം.. അതൊന്ന് തുടച്ചില്ലെങ്കിൽ ശരിയാവില്ല.. ജമാൽ കണ്ടാൽ എന്ത് കരുതും… ?.
കയ്യിൽ കിട്ടിയത് അഴിച്ചിട്ട പാന്റിയാണ്..അത് കയ്യിലെടുത്തപ്പഴേ മനസിലായി ഇത് കൊണ്ട് തുടക്കാൻ പറ്റില്ലെന്ന് .. പാന്റി നനഞ്ഞ് കുഴഞ്ഞിരുന്നു.. അത് നിലത്തേക്ക് തന്നെയിട്ട് അവൾ ഉടുത്തിരുന്ന നൈറ്റിയുടെ തുമ്പെടുത്ത് അഭിയുടെ മുഖം തുടച്ചു.. മുഴുവനായൊന്നും പോയില്ലെങ്കിലും ഒരു വിധം ശരിയായി.. പിന്നെ അഴിച്ചിട്ട അവന്റെ കാവി മുണ്ടെടുത്ത് അവന്റെ ദേഹത്തേക്കിട്ടു..