രണ്ടുപേരും തളർന്നു ബെഡിലേക്ക് വീണു. കുറേ നേരം ആരും ഒന്നും മിണ്ടിയില്ല. എസിയുടെ ശബ്ദവും അവരുടെ കിതപ്പും മാത്രം.
ജിത്തു സമയം നോക്കി പോകാൻ എഴുന്നേറ്റപ്പോൾ, ബെഡിൽ തളർന്നു കിടക്കുകയായിരുന്ന നിരുപമ അവന്റെ കൈയിൽ പിടിച്ചു വലിച്ചു. അവൻ ബെഡിലേക്ക് തന്നെ വീണു.
ജിത്തു: “എന്താടി… സമയം പോകുന്നു. നിനക്ക് വീട്ടിൽ പോകണ്ടേ?”
നിരുപമ അവനെ കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിൽ തല വെച്ചു.
നിരുപമ: “വേണ്ട… എനിക്ക് ഇപ്പോൾ പോകണ്ട. രാജീവ് ഉച്ചയ്ക്ക് വരുമെന്ന് ഞാൻ വെറുതെ പറഞ്ഞതാ. പുള്ളിക്ക് ഇന്ന് ഫീൽഡ് വർക്കാ… ഉച്ചയ്ക്ക് വരില്ല.”
ജിത്തു അത്ഭുതത്തോടെ അവളെ നോക്കി: “അപ്പൊ നീ നേരത്തെ നുണ പറഞ്ഞതാണോ?”
നിരുപമ ഒരു കള്ള ചിരിയോടെ പറഞ്ഞു: “അതെ… എനിക്ക് പേടിയായിരുന്നു ആദ്യം. പക്ഷെ നിന്റെ കൂടെ ഈ ബെഡിൽ കിടന്നപ്പോൾ… എനിക്ക് മതിയായില്ല ജിത്തു. എനിക്ക് വൈകുന്നേരം വരെ നിന്റെ കൂടെ ഇവിടെ കിടക്കണം. നമുക്ക് പോകണ്ട…”
ജിത്തുവിന്റെ കണ്ണുകളിൽ സന്തോഷം കൊണ്ട് തിളക്കം വന്നു. അവൻ അവളെ ഇറുകെ പുണർന്നു.
ജിത്തു: “എങ്കിൽ പിന്നെ പൊളിക്കാം… ഇന്ന് വൈകുന്നേരം വരെ നീ എന്റെ സ്വന്തം ഭാര്യയെ പോലെ ഇവിടെ കിടക്കും.”
അവൻ എഴുന്നേറ്റ് എസിയുടെ തണുപ്പ് കൂട്ടി വെച്ചു. മുറിയിലെ വെളിച്ചം കുറച്ചു. ഒരു ചുവന്ന ഡിം ലൈറ്റ് മാത്രം ഇട്ടു. അന്തരീക്ഷം ആകെ മാറി.
ജിത്തു തിരികെ വന്നു ബെഡിൽ ചാരി ഇരുന്നു. നിരുപമ അവന്റെ അടുത്തേക്ക് നീങ്ങി.
നിരുപമ: “ക്ഷീണം മാറിയോടാ നിനക്ക്…?”