“ കാര്യം മനസിലായാലേ താൻ വരൂ… ?.
ഒരാളുമറിയാതെ പത്ത് മണിക്ക് താനെന്റെ അറയിലുണ്ടാവണം… ചെയ്യേണ്ട പണി താനിവിടെ എത്തിയിട്ട് പറയാം… പിന്നെ ഒരാളുമറിയാതെ വേണം മുകളിലേക്ക് വരാൻ… കേട്ടല്ലോ…”..
തന്റെ സംശയം ശരിയാവുന്നതായി ശക്തമായ ഞെട്ടലോടെ കുട്ടനറിഞ്ഞു.. എങ്കിലും അവനത് വിശ്വസിക്കാനായില്ല.. സംശയം തീർക്കാനായി അവൻ ചോദിച്ചു…
“ തമ്പുരാട്ടീ… പണിയായുധം എന്തേലും എടുക്കണോ…?”..
“ ഒന്നും വേണ്ട… നിനക്ക് പണിയാനുള്ളത് ഇവിടെ, ഈ അറയിലുണ്ടാവും… നീയിങ്ങ് വന്നാ മതി…
പിന്നെ, ഇനി ഞാൻ വിളിക്കില്ല… കൃത്യം പത്ത് മണി….”..
നിള ഫോൺ വെച്ചു..
കുട്ടന്റെ കയ്യിൽ
നിന്ന് ഫോൺ മടിയിലേക്ക് വീണു. ജയിലറയിലെ മടുപ്പിക്കുന്ന ദിനരാത്രങ്ങളിൽ ഒത്തിരി സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്.. കാമം കൊടുമ്പിരി കൊള്ളുമ്പോഴും വാണമടിക്കാൻ പോലും സ്വാതന്ത്രമില്ലാത്ത ജയിലിനുള്ളിൽ കിടന്ന് കണ്ട സ്വപ്നങ്ങൾക്ക് കണക്കില്ല.. ഇതും അതുപോലൊരു സ്വപ്നമാണ്.. വെറും സ്വപ്നം.. അല്ലാതെ നിളത്തമ്പുരാട്ടി തന്നെ അവളുടെ അറയിലേക്ക് വിളിക്കാനോ..?.
ഒരിക്കലുമില്ല..പരമ പുഛത്തോടെ മാത്രം തന്നെ കാണുകയും, അഹങ്കാരത്തോടെ മാത്രം തന്നോട് സംസാരിക്കുകയും ചെയ്യുന്ന നിളത്തമ്പുരാട്ടി തന്നെ രാത്രി ക്ഷണിക്കാനോ… ?.
ഒരിക്കലുമില്ല…
എതിർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളേയും നോക്കി നിർത്തിയിട്ട കാറിനുള്ളിലിരുന്ന് കുട്ടൻ കിതച്ചു..അല്ല, ഇത് സ്വപ്നമല്ല.. യാഥാർത്ത്യമാണ്..ഇപ്പോ തനിക്ക് വിളിച്ചത് നിളത്തമ്പുരാട്ടി തന്നെയാണ്.. രാത്രി പത്ത് മണിക്ക് കോലോത്തെല്ലാരും കിടന്നിട്ട് അവളുടെ അറയിലേക്ക് വേറാരുമറിയാതെ ചെല്ലാൻ പറഞ്ഞത് നിളത്തമ്പുരാട്ടി തന്നെയാണ്…