————————————————————-
ഉച്ചയായപ്പോഴേക്കും ഏകദേശം എല്ലാ പണികളും തീർന്നു, ഇനിയിപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല..
ജോസ് വന്നിട്ടില്ല എന്ന് അനൂപ് പറഞ്ഞു. ഏതോ ധ്യാനത്തിന് പോയേക്കുവാണത്രെ. ഇക്കയോട് നേരിട്ട് പെർമിഷൻ വാങ്ങിച്ചിട്ടുണ്ട്. ഞാൻ സീനയെ വിളിച്ചു ഒരാഴ്ച ജോസിന്റെ ഡ്യൂട്ടി ഏൽപ്പിച്ചു. അവൾക്ക് വലിയ സന്തോഷം. എന്തായാലും ഇടയ്ക്ക് എനിക്ക് കാലകത്തി തന്നൊരുത്തിയല്ലേ എന്നത് അല്ലാതെ ആ ജോലി അവളെ ഏൽപ്പിക്കാൻ എനിക്ക് പ്രത്യേകം കാരണമൊന്നും ഇല്ലായിരുന്നു.
അക്കച്ചിയെയും, ഐഷുവിനെയും കുറിച്ചോർത്തപ്പോൾ വീണ്ടും ഒരു നീറ്റൽ. അവരെ തല്ക്കാലം ഇപ്പോൾ കാണേണ്ട. ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു മനസ്സ്.
ഞാൻ ഫോൺ എടുത്ത് സമീറയുടെ നമ്പർ ഡയൽ ചെയ്യാൻ നോക്കി.പിന്നെ വേണ്ടെന്നു വച്ചു. “ അവളെ കാണണം,” ഞാൻ മനസ്സിൽ പറഞ്ഞു. “അവൾ എന്റെ ജീവിതത്തിലെ ഒരു വെളിച്ചമാണ്. എന്റെ എല്ലാ ഇരുട്ടുകളെയും മറികടക്കാൻ അവൾക്ക് കഴിയും.”
വൈകുന്നേരം അനൂപിനെ ബാക്കി കാര്യങ്ങൾ ഏൽപ്പിച്ചു, കാറിന്റെ താക്കോൽ എടുത്ത് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങി. റോഡിലൂടെ കാർ ഓടുമ്പോൾ, മനസ്സിൽ ഒരു കുളിർമ. സമീറയുടെ അടുത്തേക്കുള്ള ഓരോ യാത്രയും മനസ്സിനെ കുളിരണിയിപ്പിക്കും.
————————————————————-
ഞാൻ കാർ നിർത്തി, മുറ്റത്തേക്ക് നടന്നു.സമീറ, വാതിൽക്കൽ നിന്ന് എന്നെ കണ്ടു. അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു, പക്ഷേ അവളുടെ കണ്ണുകളിൽ ഒരു ആഴമായ വിഷാദം ഇപ്പോഴും ഒളിഞ്ഞിരുന്നു.