അവിടെ ചെന്ന് കുറച്ച് നേരം ഇരുന്നതും കയ്യിൽ ചായയുമായി ടീച്ചറും, ഒരു കയ്യിൽ മിച്ചറും മറു കയ്യിൽ മുറുക്കുമായി നിമ്മിയും വന്നു.. ചായയും കുടിച്ച് പലഹാരവും കൊറിച്ചുകൊണ്ട് വായിൽ തോന്നുന്ന വെടലത്തരവും അവരാതവും വിളിച്ച് പറയുന്നുണ്ടെങ്കിലും എത്രയും പെട്ടന്ന് പുറത്ത് കടക്കാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് മുഴുവൻ..
ചായ ഗ്ലാസ്സും കാലിയാക്കി ടീച്ചറിനോടും നിമ്മിയോടും യാത്ര പറഞ്ഞുകൊണ്ട് ഞാൻ ഇറങ്ങാൻ തയാറായി. പ്രവാസി വീട്ടിൽ നിന്നും പോകുമ്പോൾ യാത്ര അയക്കുന്ന വീട്ടുകാരെ പോലെ ടീച്ചറും നിമ്മിയും നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.. പിന്നെ അത് പുറത്ത് കാണിച്ചില്ല എന്ന് മാത്രം..കുടിച്ച ചായയുടെയും കഴിച്ച മിച്ചറിൻ്റെയും നന്ദിയായി കണക്കാക്കിയാൽ മതി….!?
പിന്നെ അധികം നേരം അവിടെ നിൽക്കാതെ ഞാൻ എൻ്റെ വീട് ലക്ഷ്യമാക്കി ചലിച്ചു.. മഴക്ക് ഒരു നേരിയ ശമനം ഉണ്ടെങ്കിലും പൂർണ്ണമായി മാറിയിട്ടില്ല.. കയ്യിൽ കുട ഉണ്ടെങ്കിലും എറമ്പൽ അടിക്കുന്നതിന് അനുസരിച്ച് ഞാൻ അൽപ്പാൽപ്പം നനയുന്നുണ്ട്.. തിരിച്ച് വീട്ടിലേക്ക് നടക്കുന്ന വഴി മുഴുവൻ ഞാൻ ഇന്നത്തെ കാര്യങ്ങൾ വിശകലനം ചെയ്തു… സത്യത്തിൽ ഞാൻ ഭാഗ്യവാനും അതെ പോലെ ഒരു നിർഭാഗ്യവാനുമാണ്… ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ചത് കയ്യിൽ കിട്ടിയിട്ടും അതിനെ മുതലാക്കാൻ എനിക്ക് സാധിച്ചില്ല.. തുടങ്ങി വെച്ചത് അവസാനിപ്പിക്കാൻ പറ്റാത്തത് ശെരിക്കും ഒരു ഊമ്പിയ ഒരു അവസ്ഥ തന്നെയാണ് പോക്കറ്റിൻ്റെ മൂലയിൽ വിശ്രമിച്ചുകൊണ്ടിരുന്ന ടീച്ചറുടെ പാൻ്റിയിൽ പുറത്ത് കൂടെ അമർത്തി കൊണ്ട് ഞാൻ ചിന്തിച്ചു…… !!!?