എൻ്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആവണം ടീച്ചർ തന്നെ എൻ്റെ അടുത്തേക്ക് വന്ന് എന്നെ വലിച്ച് ആ കുട കീഴിലേക്ക് വലിച്ചിട്ടിത്.
അങ്ങനെ ഞാനും ടീച്ചറും ഒരു കുട കീഴിൽ പറ്റിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.. കെട്ടിപിടിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു ആന്തൽ… ടീച്ചറിന് എന്നെക്കാളും അൽപ്പം പൊക്കം കുറവാണ്. അതുകൊണ്ട് തന്നെ കുട എൻ്റെ തലക്ക് ഒപ്പം പിടിക്കാൻ കൊറച്ച് കഷ്ടപെടുന്നുണ്ട്.. ഞാൻ ഒന്ന് മുഖം ചെരിച്ചാൽ ആ നനഞ്ഞ് കുതിർന്ന കക്ഷങ്ങളുടെ ഗന്ധം അടുത്തറിയാം.. പക്ഷെ ടീച്ചറിൻ്റെ കഷ്ടപ്പാട് കണ്ട് എൻ്റെ മനസലിഞ്ഞു. ഞാൻ ഒരു ലോല ഹൃദയനും നിഷകളങ്കനും കാരുണ്യവാനും ആണെന്നുള്ള കാര്യം അറിയാമല്ലോ…!? ടീച്ചറുടെ കയ്യിൽ നിന്നും ഞാൻ കുട മേടിച്ചു പിടിച്ചു. ‘ഒരു കുടയും വലിയ ചരക്കും ‘ വെറുതെ എന്തോ അവരാതം എൻ്റെ മനസ്സിലൂടെ കടന്നുപോയി..
റോഡിന് ഓരം ചേർന്ന് കളകളാരവം മുഴക്കി ഒഴുകുന്ന ചെളി കലർന്ന മഴവെള്ളവും അതിന് പച്ഛാത്തല സംഗീതം എന്ന പോലെ തൊടിയിൽ നിന്നും കണ്ഠം തകരുമാർ അലമുറയിടുന്ന തവളയുടെ ശബ്ദവും ,കുടയുടെ തുഞ്ചത്തിൽ വെടിയുണ്ട കണക്കെ പതിക്കുന്ന മഴ തുള്ളികളും , എല്ലാം ഉണ്ടെങ്കിലും എൻ്റെയും ടീച്ചറുടെയും തളം കെട്ടി കിടക്കുന്ന നിർജ്ജീവമായ മൂകത എന്നിൽ ചെറുത് അല്ലാത്ത ഒരു അരോചകം ജനിപ്പിച്ചു… സൂര്യന് കീഴെ സംസാരിക്കാൻ പല കാര്യങ്ങൾ ഉണ്ടെങ്കിലും ഞങ്ങളുടെ ഇടയിൽ ആരും ഒന്നും ഉരിയാടിയില്ല…