കല്യാണത്തിന് മുൻപ് അവളും തോട്ടത്തിൽ പപ്പയെ സഹായിക്കാറുണ്ടായിരുന്നു..
രാവിലെ ഏഴ് മണിക്കാണിപ്പോ സാന്ദ്ര എഴുന്നേൽക്കുന്നത്..
അവൾ ആദ്യം തന്നെ ജനൽ തുറന്ന് പുറത്തേക്ക് നോക്കും..
പപ്പയുടെ തോട്ടം കുറേ നേരം കണ്ട് നിൽക്കും..
നേർത്ത മഞ്ഞിനിടയിലൂടെ സാന്ദ്ര പുറത്തേക്ക് നോക്കി നിൽക്കുകയാണ്..
പച്ചക്കറിയുടെ ഇലകളിലെല്ലാം മഞ്ഞ് വീണ് കിടക്കുന്നുണ്ട്..
ഇന്ന് ആരെയും തോട്ടത്തിൽ കാണുന്നില്ല. അല്ലേൽ നാലഞ്ച് പണിക്കാർ എന്നുമുണ്ടാവും..
കുറച്ചപ്പുറെ മീൻ കുളത്തിൽ പപ്പ തീറ്റയിട്ട് കൊടുക്കുന്നത് കണ്ട് സാന്ദ്ര അങ്ങോട്ട് നോക്കി നിന്നു..
പാവം പപ്പ.. ഇപ്പോൾ ഒറ്റക്കായി..
അല്ലേൽ എന്തിനും മമ്മിയും കൂടെ കണ്ടേനെ..
പപ്പയെ നോക്കി നിന്ന സാന്ദ്ര വേറൊരു കാഴ്ചയും കണ്ടു..
പപ്പക്ക് ചായയുമായി തോട്ടത്തിലേക്ക് പോകുന്ന സൂസിയാന്റി..
അത് പതിവുള്ളതാണ്..
മമ്മി ചെയ്തിരുന്നതാണത്..ഇപ്പോൾ എല്ലാം ചെയ്യുന്നത് സൂസിയാന്റിയാണ്..
മോളുടെ കരച്ചിൽ കേട്ട് ജനലടച്ച് തിരിയാനൊരുങ്ങിയ സാന്ദ്ര പെട്ടെന്ന് അവിടെത്തന്നെ നിന്നു..
അരുതാത്തൊരു കാഴ്ചയവൾ കണ്ടു.. മീൻ കുളത്തിനടുത്തേക്ക് നടന്ന സൂസിയാന്റി അവിടെയുള്ള ഷെഡിനടുത്തെത്തി ഒന്ന് നിന്നു..
പിന്നെ കയ്യിലുണ്ടായിരുന്ന ചായപ്പാത്രം നിലത്ത് വെച്ച് ചുറ്റും നോക്കി.
എന്തോ വശപ്പെശക് തോന്നി സാന്ദ്രക്ക്..
പിന്നെ സൂസി ചെയ്തത് സാന്ദ്രക്ക് വിശ്വസിക്കാനായില്ല.. അവൾ ജനൽ കമ്പിയിൽ മുറുക്കിപ്പിടിച്ചു.. സൂസി ചുറ്റും നോക്കി ഉടുത്തിരുന്ന നൈറ്റിയുയർത്തി അതിനുള്ളിൽ നിന്നും പാന്റി ഊരിയെടുത്ത് ഷെഡിന്റെ തിണ്ണയിലേക്കിട്ടു.. പിന്നെ ചായപ്പാത്രമെടുത്ത് പപ്പയുടെ അടുത്തേക്ക് നടന്നു..