കൃഷികൾ മുഴുവൻ നശിക്കാൻ തുടങ്ങിയപ്പോഴാണ് പള്ളീലെ അച്ചൻ വന്ന് മാത്തച്ചനെ മൂന്ന് ദിവസത്തെ ധ്യാനത്തിന് കൊണ്ടുപോയത്..
ധ്യാനം കഴിഞ്ഞ് വന്ന മാത്തച്ചൻ ഒരു വിധം ശരിയായി..
അയാൾ വീണ്ടും കൃഷിയിടത്തിലേക്കിറങ്ങി..
ഇപ്പോൾ മൂന്ന് മാസമായി മാത്തച്ചൻ പഴയ പടിയാണ്..
മോളിക്കുട്ടിയില്ലാത്ത ദുഖം അയാളെ അലട്ടിയെങ്കിലും അയാൾ കൃഷിയിടത്തിൽ കൂടുതൽ സമയം ചെലവഴിച്ച് എല്ലാം മറക്കാൻ ശ്രമിച്ചു..
മമ്മി മരിച്ചതിന്റെ അന്ന് ഭർത്താവിന്റെ വീട്ടിൽ നിന്ന് വന്നതാണ് സാന്ദ്ര..
പിന്നെ പപ്പയെ തനിച്ചാക്കി പോകാൻ അവൾക്കായില്ല..അവളുടെ ഒരു വയസായ കുഞ്ഞിനെ കാണുന്നത് തന്റെ പപ്പക്ക് വലിയ ആശ്വാസമാണെന്ന് അവൾക്കറിയാം..
അത് കൊണ്ട് ഭർത്താവിനോടും, അവന്റെ വീട്ട്കാരോടും സമ്മതം വാങ്ങി കുറച്ച് കാലം ഇവിടെത്തന്നെ നിൽക്കാനാണ് സാന്ദ്രയുടെ തീരുമാനം..
സാന്ദ്രയും,മാത്തച്ചനും തമ്മിൽ കാഴ്ചയിൽ വലിയ പ്രായവ്യത്യാസം തോന്നിക്കില്ല..
കള്ളവെടിയിലൂടെയാണെങ്കിലും
മാത്തച്ചൻ ഇരുപത്തിമൂന്നാം വയസിൽ സാന്ദ്രയുടെ അപ്പനായതാണ്..
സ്കൂളിലും, കോളേജിലുമൊക്കെ പപ്പയെ കൊണ്ടുപോകുന്നത് സാന്ദ്രക്ക് അഭിമാനമായിരുന്നു..
മാത്തച്ചന്റെയത്രയും ചെറുപ്പം തോന്നിക്കുന്ന അച്ചൻമാർ സാന്ദ്രയുടെ കൂട്ടുകാർക്ക് ആർക്കും ഇല്ലായിരുന്നു..
നിന്റെ പപ്പയെ ഞാൻ പ്രേമിച്ചോട്ടെ എന്ന് ചോദിച്ച കൂട്ടുകാരികൾ വരെ സാന്ദ്രക്കുണ്ട്..
തന്റെ ജോസച്ചായനെക്കാൾ ചെറുപ്പമാണോ പപ്പക്കെന്ന് ഇടക്ക് സാന്ദ്രക്കും തോന്നിയിട്ടുണ്ട്..