വൈകിട്ട് കോരിച്ചൊരിയുന്ന ഷവറിന് കീഴിൽ നിന്ന് ചിന്തിച്ചു. ‘കോളേജിൽ എല്ലാവരും ബാലുവിനെ എന്റെ കാമുകൻ ആയാണോ കരുതിയിരിക്കുന്നത്. എങ്കിൽ അത് തിരുത്തണ്ടേ? തിരുത്തണോ?’ വിനായകിന്റെ വാക്കുകൾ അവളുടെ മനസ്സിനെ വല്ലാതെ അലട്ടി. മനസ്സ് വിശ്രമഹീനമായി ആടി ഉലഞ്ഞു. തന്റെ മനസ്സിൽ പാപകരമായ ഒരു ചിന്തയുടെ വിത്ത് പാകിയ അവനോട് അവൾക്ക് അടങ്ങാത്ത വെറുപ്പ് തോന്നി.
ഷവർ നിലച്ചു, തന്റെ ശരീരത്തിൽ നിന്ന് ഉയരുന്ന നീരാവി അവൾ ശ്രദ്ധിച്ചു.
“ചേച്ചി.. ചായ ചായ.”
അവൾ ഒരു നീളൻ ടവൽ ചുറ്റി പുറത്തിറങ്ങി. ബാലുവിനെ ഈ നേർത്ത് പ്രതീഷിച്ചതല്ല, ഡ്രസ്സ് കട്ടിലിലാണ്. ടവൽ മാറ് മുതൽ മുട്ടോളം അവളെ പൊതിഞ്ഞു, പക്ഷെ മുലകളുടെ വിടവ് ഒരൽപം പ്രകടമായിരുന്നു.
അവളുടെ കിടപ്പ്മുറിയുടെ വാതിൽ തള്ളിത്തുറന്ന അവനെ കണ്ട് അവളൊന്ന് ഞെട്ടി. നെഞ്ചിന് നടുവിൽ ഒരു കരം കൊണ്ട് മാർച്ച് അവൾ നിന്നു. ആ നിൽപ്പിൽ അവളെ കണ്ട് അവൻ ഒന്ന് നടുങ്ങി. പൊടുന്നനെ അവൻ കണ്ണുകൾ വെട്ടിച്ചു, മറ്റെവിടേക്കോ നോക്കി. പുറത്തേക്കിറങ്ങി വാതിൽ തിരികെ ചാരി. “ഓ സോറി” അവളെ അങ്ങനെ അവൻ അവിടെ പ്രതീക്ഷിച്ചില്ല.
“എന്താടാ?” അവൾ മൃദുലമായി ചോദിച്ചു.
“എന്റെ ഹെഡ്സെറ്റ് നീ എടുത്തോ?” വാതിലിന് മറുവശത്തുനിന്ന് അവൻ ആരാഞ്ഞു. ജിമ്മിൽ പോകുവാനുള്ള തത്രപ്പാടിൽ ആയിരുന്നു ബാലു.
“ഇല്ല”
“ഇല്ലന്നെ! വിശ്വാസമായില്ലേൽ കേറി നോക്ക്”
വാതിൽ മെല്ലെ തുറന്നു, അവന്റെ കണ്ണുകൾ തിണ്ണയിലും ഭിത്തിയിലും ജനാലയിലും മേശയിലും ഒക്കെ ഉടക്കി, അവളിലേക്ക് മാത്രം പതിഞ്ഞില്ല.